"കുള സാങ്കേത പാലിനി."
91, കുളസ്ങ്കേതപാലിനീ (കുളസ്ങ്കേതപാലിന്യൈ നമഃ)
(ലളിതാസഹസ്രനാമം)
1, കുളസങ്കേതത്തെ പാലിയ്ക്കുന്നവള്‍. കുളസങ്കേതം.കൌളമാര്‍ഗ്ഗപ്രകാരം ഉള്ള സങ്കേതം. കൌളമാര്‍ഗ്ഗം. തന്ത്രത്തിലെ ഒരു ഉപാസനാമാര്‍ഗ്ഗം. സങ്കേതം രഹസ്യമായ അടയാളങ്ങള്‍. പാലിയ്ക്കുക = രക്ഷിയ്ക്കുക. കൌളമാര്‍ഗ്ഗത്തിലെ രഹസ്യങ്ങള്‍ രഹസ്യങ്ങളായി പാലിയ്ക്കുന്നവള്‍
91, കുളസ്ങ്കേതപാലിനീ (കുളസ്ങ്കേതപാലിന്യൈ നമഃ)
(ലളിതാസഹസ്രനാമം)
1, കുളസങ്കേതത്തെ പാലിയ്ക്കുന്നവള്‍. കുളസങ്കേതം.കൌളമാര്‍ഗ്ഗപ്രകാരം ഉള്ള സങ്കേതം. കൌളമാര്‍ഗ്ഗം. തന്ത്രത്തിലെ ഒരു ഉപാസനാമാര്‍ഗ്ഗം. സങ്കേതം രഹസ്യമായ അടയാളങ്ങള്‍. പാലിയ്ക്കുക = രക്ഷിയ്ക്കുക. കൌളമാര്‍ഗ്ഗത്തിലെ രഹസ്യങ്ങള്‍ രഹസ്യങ്ങളായി പാലിയ്ക്കുന്നവള്‍
2, കേതശബ്ദത്തിന് ജ്ഞാനം എന്നര്‍ത്ഥം ഉണ്ട്. അപ്പോള്‍ കുലജ്ഞാനം രക്ഷിയ്ക്കുന്നവള്‍ എന്നര്‍ത്ഥം ആകാം. പരമ്പരയായികിട്ടുന്ന ജ്ഞാനം നിലനിര്‍ത്തുന്നവള്‍
3, കൌളമാര്‍ഗ്ഗം കൌണ്ട് കിട്ടുന്ന സമ്യക്ജ്ഞാനം രക്ഷിയ്ക്കുന്നവള്‍-
ആഴത്തിലുള്ള താന്ത്രീക സാധനകളുടെ രഹസ്യം ഗോപ്യമാക്കി വച്ചിരിക്കുന്നത് അർഹതയാകുംപോൾ മാത്രം അത് ശിഷ്യന് ലഭിക്കുവാൻ വേണ്ടി മാത്രമാണ്.അല്ലെങ്കിൽ അവ ഗുണത്തിന് പകരം അതി ഭയങ്കരമായ ദോഷങ്ങളെ ക്ഷണിച്ചു വരുത്തും.ഉദാ - പഞ്ചമകാരത്തിൽ മയ്ധുനത്ത്തിനു സാധകൻ കഴിവുള്ളവനാകുന്നത് സാധനകളിലൂടെയാണ് .അപ്പോൾ മാത്രമേ തന്റെ സൂക്ഷ്മലോകത്ത്തിലെ ജീവിത നിയന്ത്രണോര്ജങ്ങളെ സ്വയം നിയന്ത്രിച്ചു ഗുണകരമാക്കുവാൻ കഴിവുണ്ടാകു.ഇല്ലെങ്കിൽ അവ തന്റെ ഭ്രാന്തമായ മനസ്സിലൂടെ ഭ്രാന്തമായി വളരുകയും സാധകനെ തകര്ക്കുകയും ചെയ്യുന്നു.ഇതിനെ പ്രതീകാത്മകമായി സിംബലാക്കി രഹസ്യതന്ത്രങ്ങളിൽ ഇപ്രകാരം പറയുന്നു."ബോധപരമായി മയ്ധുനത്ത്തിൽ സെക്സിലേക്ക് അധ:പതിച്ചാൽ സാധകനെ ശ്രീചക്രത്തിലെ വിശുദ്ധിചക്രനിലയയുംഅരക്തവര്‍ണ്ണയും ത്രിലോചനങ്ങളുള്ളവളും ഖട്വാംഗത്താല്‍ പ്രഹരിക്കുന്നവളും ഏകവദനൈകയും -ഒരു മുഖമുള്ളവളും, പായസമാകുന്ന അന്നം പ്രിയമായിട്ടുള്ളവളും ഇന്ദ്രിയലോകങ്ങള്‍ക്ക്‍ ഭയത്തെ ജനിപ്പിക്കുന്നവളും -പാപികള്‍ക്ക്‍ ഭയത്തെ ജനിപ്പിക്കുന്നവളും- അമ്ര്‌താഖ്യ തുടങ്ങിയ മഹാശക്തികളോടുകൂടിയ ദേവതകളാല്‍ ചുറ്റപ്പെട്ട ഡാകിനി എന്ന ഘോര ദേവത ഖട്വാംഗത്താല്‍ പ്രഹരിച്ചു ഭക്ഷിക്കുന്നതാണ് ". രാകിനി, ലാകിനി, കാകിനി, ഷാകിനി, ഹാകിനി എന്നീ ധാതു ദേവതകളെയാണ് കുണ്ഡലിനിയുടെ പഥത്തിൽ ആന്തരികമായി സങ്കല്പിച്ച് ദർശിക്കുന്നത്. രസം രക്തം മാംസം മേദസ്സ്‍ അസ്ഥി മജ്ജ ശുക്രം/രേതസ്സ്‍ ഇവയാണ് സപ്തധാതുക്കള്‍. ധാതുക്കള്‍ക്ക്‍ സംഭവിക്കുന്ന വികാരമാണ് രോഗകാരണം. ധാതുവികാരത്താല്‍ വാതപിത്തകഫാദികള്‍ കോപിക്കുന്നു. എല്ലാ രോഗങ്ങളും ഇതുകൊണ്ടുണ്ടാകുന്നു എന്ന്‍ ആയുര്‍വേദസംഹിതകള്‍ പറയുന്നു. അതായത് സാധകാൻ കടുത്ത രോഗിയായി മാറുന്നു എന്ന് ചുരുക്കം.
അഞ്ച്‍ ജ്ഞാനേന്ദ്രിയങ്ങള്‍ക്കും അഞ്ച്‍ കര്‍മ്മേന്ദ്രിയങ്ങള്‍ക്കും പഞ്ചപ്രാണനുകള്‍ക്കും മനസ്സാകുന്ന ഇന്ദ്രിയത്തിനും, അങ്ങിനെ പതിനാറ്‍ തത്ത്വങ്ങള്‍ക്കും ഭയത്തെ ജനിപ്പിക്കുന്നവളാണ് ഡാകിനീശ്വരി. ത്വക്കിന്റെ അധിഷ്ഠാധ്ര്‌ദേവതയായ ഡാകിനിയുടെ ധ്യാനശ്ലോകം ഭയഭക്തിയോടെ ജപിച്ച്‍, പയോവികാരാദി ഗുണങ്ങളുള്ള അന്നം കൊടുത്താല്‍, അന്നം കഴിച്ചാല്‍, ആ ദേവതാപ്രസാദത്താല്‍ കണ്ഠത്തിലെ രോഗങ്ങളും, ത്വക്കാകുന്ന ഇന്ദ്രിയത്തിന്റെ എല്ലാ രോഗങ്ങളും ഭേദമാവുകയും ചെയും. കണ്ഠഗോളത്തിന്റെ പതിനാറ്‍ ദേവതകളില്‍ ഒരു ദേവത പിണങ്ങിയാല്‍ പുറത്തേക്ക്‍വരുന്ന ശബ്ദാദികളില്‍ ഇടര്‍ച്ചയുണ്ടാവും, കഫത്തിന്റെ വികാരത്താല്‍ ശബ്ദങ്ങള്‍തമ്മില്‍ ചേര്‍ത്ത്‍ ഉച്ചരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാവും, അനാവശ്യമായി ചുമ ഉണ്ടാവും, തുമ്മല്‍, ഇത്യാദിയൊക്കെ ഉണ്ടാവും. ആ ദേവതകളെ ത്ര്‌പ്തരാക്കിവെക്കാന്‍ ഹിതമല്ലാത്തതും സത്യമല്ലാത്തതുമായ വാക്കുകള്‍ പറയുമ്പോള്‍, ഓരോ ശബ്ദവും വൈഖരിയായി വരുമ്പോള്‍, അതിന്റെ പിന്നില്‍ മധ്യമയും പശ്യന്തിയും അതിനെല്ലാം കാരണമായ പരയും ഉണ്ടെന്നും പരാശ്രിതമായാണ് ഓരോ ശബ്ദവും വരുന്നത്‍ എന്നും അറിയണം. ഒരു ശബ്ദംപോലും അഹിതപരമോ അസത്യപരമോ ഒരു ജീവിയുടെപോലും നിലനില്‍പ്പിനെ ഖണ്ഡിക്കുന്നതോ ആവരുത്‍ എന്നുമൊക്കെ ഭാരതീയ ഋഷീശ്വരന്മാര്‍ നിര്‍ബ്ബന്ധിക്കുന്നു.
വ്യക്തമായ സാധനകൾ ഇല്ലാതെ പുസ്തകങ്ങൾ മാത്രം വായിച്ച്ചുകൊണ്ടോ അനുഭവങ്ങളില്ലാതെ പുസ്തക വിജ്ഞാനം മാത്രം കയ്മുതലായുള്ള വേഷംകെട്ടിയ അഭിനവ താന്ത്രീക നാട്യക്കാരുടെ വാഗ്ജാലങ്ങളിൽ മയങ്ങിയോ തോന്നിയതുപോലെ തന്ത്രത്തെ കയ്കാര്യം ചെയ്യുന്നവരെ ഡാകിനിയും പരിവാരങ്ങളുംകൊതിയോടെ നോക്കിയിരിക്കുകയാണ്......"ജാഗ്രതായ്.. ." Sree.
"വിശുദ്ധിചക്രനിലയാഽഽരക്തവര്‍ണാ ത്രിലോചനാ
ഖട്വാംഗാദി പ്രഹരണാ വദനൈക സമാന്വിതാ (98)
പായസാന്നപ്രിയാ ത്വക്‍സ്ഥാ പശുലോകഭയങ്കരീ
അമ്ര്‌താദി മഹാശക്തിസംവ്ര്‌താ ഡാകിനീശ്വരീ (99)"
ലളിതാ സഹസ്രനാമം .
അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍ക്കും അഞ്ച്‍ കര്‍മ്മേന്ദ്രിയങ്ങള്‍ക്കും പഞ്ചപ്രാണനുകള്‍ക്കും മനസ്സാകുന്ന ഇന്ദ്രിയത്തിനും, അങ്ങിനെ പതിനാറ്‍ തത്ത്വങ്ങള്‍ക്കും ഭയത്തെ ജനിപ്പിക്കുന്നവളാണ് ഡാകിനീശ്വരി. ത്വക്കിന്റെ അധിഷ്ഠാധ്ര്‌ദേവതയായ ഡാകിനിയുടെ ധ്യാനശ്ലോകം ഭയഭക്തിയോടെ ജപിച്ച്‍, പയോവികാരാദി ഗുണങ്ങളുള്ള അന്നം കൊടുത്താല്‍, അന്നം കഴിച്ചാല്‍, ആ ദേവതാപ്രസാദത്താല്‍ കണ്ഠത്തിലെ രോഗങ്ങളും, ത്വക്കാകുന്ന ഇന്ദ്രിയത്തിന്റെ എല്ലാ രോഗങ്ങളും ഭേദമാവുകയും ചെയും. കണ്ഠഗോളത്തിന്റെ പതിനാറ്‍ ദേവതകളില്‍ ഒരു ദേവത പിണങ്ങിയാല്‍ പുറത്തേക്ക്‍വരുന്ന ശബ്ദാദികളില്‍ ഇടര്‍ച്ചയുണ്ടാവും, കഫത്തിന്റെ വികാരത്താല്‍ ശബ്ദങ്ങള്‍തമ്മില്‍ ചേര്‍ത്ത്‍ ഉച്ചരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാവും, അനാവശ്യമായി ചുമ ഉണ്ടാവും, തുമ്മല്‍, ഇത്യാദിയൊക്കെ ഉണ്ടാവും. ആ ദേവതകളെ ത്ര്‌പ്തരാക്കിവെക്കാന്‍ ഹിതമല്ലാത്തതും സത്യമല്ലാത്തതുമായ വാക്കുകള്‍ പറയുമ്പോള്‍, ഓരോ ശബ്ദവും വൈഖരിയായി വരുമ്പോള്‍, അതിന്റെ പിന്നില്‍ മധ്യമയും പശ്യന്തിയും അതിനെല്ലാം കാരണമായ പരയും ഉണ്ടെന്നും പരാശ്രിതമായാണ് ഓരോ ശബ്ദവും വരുന്നത്‍ എന്നും അറിയണം. ഒരു ശബ്ദംപോലും അഹിതപരമോ അസത്യപരമോ ഒരു ജീവിയുടെപോലും നിലനില്‍പ്പിനെ ഖണ്ഡിക്കുന്നതോ ആവരുത്‍ എന്നുമൊക്കെ ഭാരതീയ ഋഷീശ്വരന്മാര്‍ നിര്‍ബ്ബന്ധിക്കുന്നു.
വ്യക്തമായ സാധനകൾ ഇല്ലാതെ പുസ്തകങ്ങൾ മാത്രം വായിച്ച്ചുകൊണ്ടോ അനുഭവങ്ങളില്ലാതെ പുസ്തക വിജ്ഞാനം മാത്രം കയ്മുതലായുള്ള വേഷംകെട്ടിയ അഭിനവ താന്ത്രീക നാട്യക്കാരുടെ വാഗ്ജാലങ്ങളിൽ മയങ്ങിയോ തോന്നിയതുപോലെ തന്ത്രത്തെ കയ്കാര്യം ചെയ്യുന്നവരെ ഡാകിനിയും പരിവാരങ്ങളുംകൊതിയോടെ നോക്കിയിരിക്കുകയാണ്......"ജാഗ്രതായ്.. ." Sree.
"വിശുദ്ധിചക്രനിലയാഽഽരക്തവര്‍ണാ ത്രിലോചനാ
ഖട്വാംഗാദി പ്രഹരണാ വദനൈക സമാന്വിതാ (98)
പായസാന്നപ്രിയാ ത്വക്‍സ്ഥാ പശുലോകഭയങ്കരീ
അമ്ര്‌താദി മഹാശക്തിസംവ്ര്‌താ ഡാകിനീശ്വരീ (99)"
ലളിതാ സഹസ്രനാമം .
ഇന്ദ്രിയങ്ങളിലൂടെ പുറത്തേക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബോധോർജത്തെ അന്തര്മുഖമാക്കി യോഗം സംഭവിപ്പിക്കുവാനുള്ള അത്ഭുതകരമായ സങ്കേതങ്ങളാണ് മന്ത്രങ്ങൾ .അവയുടെ ഉപയോഗം അറിഞ്ഞു ഉപയോഗിക്കുനവർ തങ്ങളുടെ ജീവിതത്തിന്റെ മാറ്റങ്ങൾ പ്രപഞ്ചവുമായുള്ള ,സൃഷ്ടാവുമായുള്ള പ്രണയത്തിലൂടെ അനുഭവിക്കുകയും ചെയ്യുന്നു.കാരണം ഇതൊരു കൂടിചെരലാണ്.അല്ലാതെ സങ്കൽപ്പത്തിലുള്ള ഒന്നിന്മേലുള്ള വിശ്വാസങ്ങൾ അല്ലതന്നെ .
മന്ത്രങ്ങൾ കംപനങ്ങളാണ്.അവ കമ്പന സ്വഭാവമുള്ള അധോമുഖമായി ഉറങ്ങിക്കിടക്കുന്ന കിടക്കുന്ന മൂലാധാരത്തിലെ ശാക്തെയോർജത്തെ പ്രകോപിപ്പിച്ച് ഉണർത്തുന്നു .ഒരിക്കൽ ഉണർന്നാൽ അവൾ അതിശക്തമായി ബന്ധങ്ങൾ ഒന്നൊന്നായി ഭേദിച്ച് നെറുകയിലെത്തി ശിവനുമൊത്ത് ആനന്ദ നൃത്തം ചവിട്ടുന്നു.ലോകം ഒന്നാകുന്നു .മനുഷ്യൻ എന്ന പരിമിതമായ ആശയം അതുവിട്ട് പ്രപഞ്ചം മുഴുവൻ അനന്തമായി വ്യാപിക്കുന്നു .
ബോധ പരമായ ഉണർച്ചയിൽ പലകാലങ്ങളിലായി ആയിരക്കണക്കിന് ഋഷിമാരിൽ അനുഭവപ്പെടുന്ന സത്യലോകത്തെ ആത്മാർഥമായി പ്രാണായാമ പദ്ധതിയിലൂടെ ഇപ്പോൾ ധ്യാനിക്കുന്ന ഏതു സാധകനും (ജാതി ,മത ,പാപ,പുണ്യ വ്യത്യാസങ്ങളില്ലാതെ )അവന്റെ ആ അടിസ്ഥാന സത്യലോകത്തെ വ്യക്തമായി അനുഭവിക്കുവാൻ കഴിയുന്നതാണ് എന്നത് സത്യമാണ്.ധ്യാനിച്ചുനോക്കുവാനുള്ള മടികൊണ്ട് അതൊന്നും ശരിയല്ല എന്നൊക്കെ പറയുന്നത് പണ്ട് പലദേശക്കാരും എനിക്കറിയാവുന്ന വലുപ്പമേ പ്രപന്ച്ചത്തിനുള്ളൂ എന്ന് പറഞ്ഞതുപോലെ മണ്ടത്തരമാണ് ." അതൊക്കെ പുണ്യം ചെയ്ത ജന്മങ്ങൾക്കെ സാധിക്കു"എന്നൊക്കെ പറയുന്നത്എലാവരും മരിക്കുമ്പോഴും മരണമില്ലാത്ത ലോകത്തെ അറിയണമെന്ന സ്വന്തം ബോധ ചോദനയെ അടിച്ചമർത്താനുള്ള , തങ്ങളുടെ മടിക്കുള്ള ഒഴിവുകഴിവ് മാത്രമാണ്.ആ സത്യലോകത്തെ "താത്വികമായി" വിശകലനം ചെയ്യുന്നതും മണ്ടത്തരമാണ്.കാരണം അത് അനുഭവിക്കാൻ മാത്രമുള്ളതാണ്.അത് അനുഭവിക്കുവാൻ എന്തുചെയ്യണമെന്ന് ആത്മാർത്ഥമായി സ്വയം ചോദിക്കുകയാണ് പ്രായോഗികം.അങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി 100% ആത്മാർഥമായി ചൊദിച്ചവരെല്ലാംതന്നെ സമ്പൂര്ണ സമർപ്പണത്തിന്റെ അഗ്നിജ്വാലകളിൽ സ്വയം അഹംബോധത്തെ അർപ്പിച്ചുകൊണ്ട് അതിനെ വ്യക്തമായി അനുഭവിച്ച് അതിൽ ലയിച്ചു ചെര്ന്നിട്ടുമുണ്ട്.
പ്രാചീനഭാരതത്തിലെ ഒരുസാധനാപദ്ധതിയാണു തന്ത്രശാസ്ത്രം. താനും ഈ വിശ്വപ്രപഞ്ചവും തമ്മിൽ അതിശക്തമായ ബന്ധമുണ്ടെന്നു വിശ്വസിച്ചിരുന്ന താന്ത്രികൾ തന്റെതന്നെ ഒരു വികസിതരൂപമായാണു വിശ്വപ്രപഞ്ചത്തെ ദർശിച്ചത്. സാധനയിലൂടെ തങ്ങളിലുള്ള ആത്മശക്തി ഉപയോഗിച്ച്, തന്റെ കഴിവുകളെ ഉപയോഗിച്ച് ആഗ്രഹപൂരണം വരുത്തുന്നതിനും, പ്രക്ര്യതിശക്തികളെപ്പോലും നിയന്ത്രിയ്ക്കുന്നതിനും തനിയ്ക്കു കഴിയുമെന്നു അവൻ വിശ്വസിച്ചു.ഭക്തിയും, ഭൌതീകതയും, മുക്തിയും വേർതിരിച്ചുകാണാത്ത ജാതി, അയിത്ത വ്യവസ്ഥീതി ഇല്ലാതിരുന്ന, സ്ത്രീയ്ക്ക് ഏറ്റവും സ്ഥാനവും ബഹുമാനവും കല്പ്പിച്ചിരുന്ന
ഈ ബഹുജനമതത്തിൽ ക്ര്യഷി, കന്നുകാലിവളർത്തൽ, ശരീരശാസ്ത്രം, വൈദ്യം, രസതന്ത്രം, യോഗാ ശാസ്ത്രം, ക്ഷേത്രനിർമ്മാണശാസ്ത്രം, ഭാവിപ്രവചനം, സർപ്പവിഷചികിത്സ, തുടങ്ങിയ മനുഷ്യ സമുദായത്തിന്റെ സമസ്ഥമേഘലകളും, ശാസ്ത്രങ്ങളും, കലകളും ഉൾക്കൊണ്ടിരുന്നു.. പിന്നീട് ഭാരതത്തിലുണ്ടായ സകല കലകളിലും, ശാസ്ത്രങ്ങളിലും ആത്മഭാവമായി തന്ത്രശാസ്ത്രം വിന്യസിച്ചുകിടക്കുന്നതുകാണാം. ആയൂർവ്വേദം, സിദ്ധ, മർമ്മ,യോഗ, കുണ്ഡലിനീയോഗ,ക്രിയായോഗ, ഹംസയോഗ,ശ്രീവിദ്യ, ശ്രീചക്രോപാസന തുടങ്ങിയ ശാസ്ത്രങ്ങളും നമ്മുടെ ക്ഷേത്രങ്ങളുടെ നിർമ്മിതി, പ്രതിഷ്ഠ, പൂജാവിധികൾ എന്നിവയും സാധനകളും തന്ത്രശസ്ത്രത്തിൽനിന്നും രൂപംകൊണ്ടിട്ടുള്ളതാണു.
ഈ ബഹുജനമതത്തിൽ ക്ര്യഷി, കന്നുകാലിവളർത്തൽ, ശരീരശാസ്ത്രം, വൈദ്യം, രസതന്ത്രം, യോഗാ ശാസ്ത്രം, ക്ഷേത്രനിർമ്മാണശാസ്ത്രം, ഭാവിപ്രവചനം, സർപ്പവിഷചികിത്സ, തുടങ്ങിയ മനുഷ്യ സമുദായത്തിന്റെ സമസ്ഥമേഘലകളും, ശാസ്ത്രങ്ങളും, കലകളും ഉൾക്കൊണ്ടിരുന്നു.. പിന്നീട് ഭാരതത്തിലുണ്ടായ സകല കലകളിലും, ശാസ്ത്രങ്ങളിലും ആത്മഭാവമായി തന്ത്രശാസ്ത്രം വിന്യസിച്ചുകിടക്കുന്നതുകാണാം. ആയൂർവ്വേദം, സിദ്ധ, മർമ്മ,യോഗ, കുണ്ഡലിനീയോഗ,ക്രിയായോഗ, ഹംസയോഗ,ശ്രീവിദ്യ, ശ്രീചക്രോപാസന തുടങ്ങിയ ശാസ്ത്രങ്ങളും നമ്മുടെ ക്ഷേത്രങ്ങളുടെ നിർമ്മിതി, പ്രതിഷ്ഠ, പൂജാവിധികൾ എന്നിവയും സാധനകളും തന്ത്രശസ്ത്രത്തിൽനിന്നും രൂപംകൊണ്ടിട്ടുള്ളതാണു.
കുണ്ഡലിനീ ഉദ്ദാരണം
***************************
സർവ്വേശ്വരൻ നിർഗുണനും സർവ്വവ്യാപിയും, , സകലതിലും അന്തരാമിയായി വർത്തിയ്ക്കുന്നവനും, അദ്ര്യശ്യനുമാണു. ദ്ര്യശ്യപ്രപഞ്ചസ്ര്യഷ്ടിസമയത്ത് ദ്ര്യശ്യമായ അതിദിവ്യമായ ആദ്യസാന്ന്യദ്ധ്യം അഗ്നിസ്പുലിംഗമായിരുന്നു. ഇതിനെയാണു തന്ത്രശാസ്ത്രങ്ങളിൽ മഹാത്രിപുരസുന്ദരിയെന്നു(മഹാകുണ്ഡലിനി)പറയുന്നത്.
ഇത് സകലസ്ര്യഷ്ടിയ്ക്കും കാരണഭൂതമായ സർവ്വേശ്വരന്റെ ശക്തിയായി കണക്കാക്കുന്നു. ഈ ശക്തിതന്നെ ഒരോ അണുവിലും, ജീവിയിലും കുടികൊള്ളുന്നു. മനുഷ്യരിൽ ഇത് നട്ടെല്ലിനടിയിൽ മൂലാധാരചക്രയിൽ സുഷുപ്തികൊള്ളുന്നു. അപ്പോൾ ഇതിനെ കുണ്ഡലിനീശക്തിയെന്നു പറയുന്നു. ഇത് ശരിയായ വിധത്തിൽ ഊർജ്ജ്വസ്വലമാകുമ്പോൾ നമ്മൾ കൂടുതൽ നന്മയിലേയ്ക്ക്, ഈശ്വരത്വത്തിലേയ്ക്ക് ഉയരുകയാണു ചെയ്യുക. ഒരാൾ ഈ ഈശ്വരചൈതന്ന്യത്തെ നിരന്തരമായി തന്റെ ഉള്ളിൽ ഉണർത്തേണ്ടതാണു. നമ്മുടെ വിശ്വാസത്തിലും, പ്രാർത്ഥനയിലും ധ്യാനത്തിലും ഇത് അല്പമായി ഊർജ്ജിതമാകുന്നുണ്ട്. ഈ ആന്തരികാഗ്നിയെ സാധാരണ ജനങ്ങൾക്ക് ദർശിയ്ക്കാൻ കഴിയുകയില്ല. ഹോമകുണ്ഡത്തിൽ ജ്വലിപ്പിയ്ക്കുന്ന യാഗാഗ്നി കുണ്ഡലിനീശക്തിയുടെ ബാഹ്യരൂപ പ്രതീകമാണ് .
അതുകൊണ്ട് ബാഹ്യ അഗ്നിയെ ആരാധിയ്ക്കുന്നത് ആന്തരികാഗ്നിയെ ഓർമ്മപ്പെടുത്താൻ വേണ്ടികൂടിയാണു. എന്നാൽ ആന്തരികാഗ്നിയെക്കുറിച്ചുള്ള ജ്ഞാനം ക്രമേണ ലോഭിയ്ക്കുകയും ഇത് ഒരു ബാഹ്യ ആചാരം മാത്രമായി ലോഭിയ്ക്കുകയുമാണു ചെയ്തത്.
ഈ വിശ്വമാകെ നിറഞ്ഞിരിക്കുന്ന അവബോധമാണു ഈശ്വരൻ. ഇത് സർവ്വ ചരാചരങ്ങളിലും തുല്യ അളവിൽ കുടികൊള്ളുന്നു. എന്നാൽ നാം സ്ഥല കാല സമയ ബോധത്താലും കർമ്മഫലങ്ങളാകുന്ന ഓർമ്മകളാലും ബന്ധിതനാകുന്നതുകൊണ്ട് വസ്തുബോധത്തിലേയ്ക്ക് പരിമിതനാകുന്നതിനാൽ സ്വന്തം സത്തയെ തിരിച്ചറിയാൻ കഴിയാതെ വരുന്നു. ഈ ബ്രഹ്മാണ്ഡം മുഴുവൻ നമ്മുടെ പിണ്ടാണ്ഡത്തിൽ സകല സ്ഥൂല സൂക്ഷ്മ ലോകങ്ങളേയും പ്രതിഫലിപ്പിച്ചുകൊണ്ട് നില്ക്കുന്നു.നമ്മുടെ മൂലാധാരചക്രയിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയുടെ സ്പന്ദനത്തിന്റേയും ഉണർച്ചയുടേയും അളവാണു നമ്മുടെ അവബോധം. പ്രത്യേക കുണ്ഡലിനീയോഗ സാധനയിലൂടെ ഈ ശക്തിയെ ഉണർത്തി, ഉയർത്തി സ്വയം ആത്മസാക്ഷാല്ക്കാരത്തിലേയ്ക്ക് ഏതൊരുവനും ഒരു ജന്മംകൊണ്ട്തന്നെ എത്തിച്ചേരാമെന്നു നൂറുക്കണക്കിനു യോഗിമാർ സ്വയം തെളിയിച്ചു തന്നിരിക്കുന്നു. ഒരു ഗ്ര്യഹാസ്ഥാശ്രമിയ്ക്കുപോലും സ്വന്തം കർമ്മത്തെ യോഗമാക്കിമാറ്റിക്കൊണ്ട്, ഭക്തിയെ യോഗമാക്കിമാറ്റിക്കൊണ്ട്, മന്ത്രസാധനയെ യോഗമാക്കിമാറ്റിക്കൊണ്ട്, ജ്ഞാനത്തെ യോഗമാക്കിമാറ്റിക്കൊണ്ട്, സകലതും ഈശ്വരസാക്ഷാല്ക്കാരത്തിനായി ഉപയോഗിച്ചുകൊണ്ട് ആത്മ സാക്ഷാല്ക്കാരം നേടാവുന്ന്താണു.
ഓരോ മനുഷ്യന്റേയും നട്ടെല്ലിനടിയിലായി മൂലാധാരചക്രയിൽ ഉറങ്ങികിടക്കുന്ന ഈ മഹാകുണ്ഡാലിനീശക്തിയെ ഉണർത്തിയാൽ അവബോധം വർദ്ധിച്ച് ഏതൊരാൾക്കും ഈശ്വരതുല്ല്യനാകാമെന്നും ഓരോ മനുഷ്യനും അതു പോലെ ആകണമെന്നും ശിവഭഗവാനടക്കമുള്ള യോഗികൾ പറഞ്ഞിരിയ്ക്കുന്നു.
***************************
സർവ്വേശ്വരൻ നിർഗുണനും സർവ്വവ്യാപിയും, , സകലതിലും അന്തരാമിയായി വർത്തിയ്ക്കുന്നവനും, അദ്ര്യശ്യനുമാണു. ദ്ര്യശ്യപ്രപഞ്ചസ്ര്യഷ്ടിസമയത്ത് ദ്ര്യശ്യമായ അതിദിവ്യമായ ആദ്യസാന്ന്യദ്ധ്യം അഗ്നിസ്പുലിംഗമായിരുന്നു. ഇതിനെയാണു തന്ത്രശാസ്ത്രങ്ങളിൽ മഹാത്രിപുരസുന്ദരിയെന്നു(മഹാകുണ്ഡലിനി)പറയുന്നത്.
ഇത് സകലസ്ര്യഷ്ടിയ്ക്കും കാരണഭൂതമായ സർവ്വേശ്വരന്റെ ശക്തിയായി കണക്കാക്കുന്നു. ഈ ശക്തിതന്നെ ഒരോ അണുവിലും, ജീവിയിലും കുടികൊള്ളുന്നു. മനുഷ്യരിൽ ഇത് നട്ടെല്ലിനടിയിൽ മൂലാധാരചക്രയിൽ സുഷുപ്തികൊള്ളുന്നു. അപ്പോൾ ഇതിനെ കുണ്ഡലിനീശക്തിയെന്നു പറയുന്നു. ഇത് ശരിയായ വിധത്തിൽ ഊർജ്ജ്വസ്വലമാകുമ്പോൾ നമ്മൾ കൂടുതൽ നന്മയിലേയ്ക്ക്, ഈശ്വരത്വത്തിലേയ്ക്ക് ഉയരുകയാണു ചെയ്യുക. ഒരാൾ ഈ ഈശ്വരചൈതന്ന്യത്തെ നിരന്തരമായി തന്റെ ഉള്ളിൽ ഉണർത്തേണ്ടതാണു. നമ്മുടെ വിശ്വാസത്തിലും, പ്രാർത്ഥനയിലും ധ്യാനത്തിലും ഇത് അല്പമായി ഊർജ്ജിതമാകുന്നുണ്ട്. ഈ ആന്തരികാഗ്നിയെ സാധാരണ ജനങ്ങൾക്ക് ദർശിയ്ക്കാൻ കഴിയുകയില്ല. ഹോമകുണ്ഡത്തിൽ ജ്വലിപ്പിയ്ക്കുന്ന യാഗാഗ്നി കുണ്ഡലിനീശക്തിയുടെ ബാഹ്യരൂപ പ്രതീകമാണ് .
അതുകൊണ്ട് ബാഹ്യ അഗ്നിയെ ആരാധിയ്ക്കുന്നത് ആന്തരികാഗ്നിയെ ഓർമ്മപ്പെടുത്താൻ വേണ്ടികൂടിയാണു. എന്നാൽ ആന്തരികാഗ്നിയെക്കുറിച്ചുള്ള ജ്ഞാനം ക്രമേണ ലോഭിയ്ക്കുകയും ഇത് ഒരു ബാഹ്യ ആചാരം മാത്രമായി ലോഭിയ്ക്കുകയുമാണു ചെയ്തത്.
ഈ വിശ്വമാകെ നിറഞ്ഞിരിക്കുന്ന അവബോധമാണു ഈശ്വരൻ. ഇത് സർവ്വ ചരാചരങ്ങളിലും തുല്യ അളവിൽ കുടികൊള്ളുന്നു. എന്നാൽ നാം സ്ഥല കാല സമയ ബോധത്താലും കർമ്മഫലങ്ങളാകുന്ന ഓർമ്മകളാലും ബന്ധിതനാകുന്നതുകൊണ്ട് വസ്തുബോധത്തിലേയ്ക്ക് പരിമിതനാകുന്നതിനാൽ സ്വന്തം സത്തയെ തിരിച്ചറിയാൻ കഴിയാതെ വരുന്നു. ഈ ബ്രഹ്മാണ്ഡം മുഴുവൻ നമ്മുടെ പിണ്ടാണ്ഡത്തിൽ സകല സ്ഥൂല സൂക്ഷ്മ ലോകങ്ങളേയും പ്രതിഫലിപ്പിച്ചുകൊണ്ട് നില്ക്കുന്നു.നമ്മുടെ മൂലാധാരചക്രയിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയുടെ സ്പന്ദനത്തിന്റേയും ഉണർച്ചയുടേയും അളവാണു നമ്മുടെ അവബോധം. പ്രത്യേക കുണ്ഡലിനീയോഗ സാധനയിലൂടെ ഈ ശക്തിയെ ഉണർത്തി, ഉയർത്തി സ്വയം ആത്മസാക്ഷാല്ക്കാരത്തിലേയ്ക്ക് ഏതൊരുവനും ഒരു ജന്മംകൊണ്ട്തന്നെ എത്തിച്ചേരാമെന്നു നൂറുക്കണക്കിനു യോഗിമാർ സ്വയം തെളിയിച്ചു തന്നിരിക്കുന്നു. ഒരു ഗ്ര്യഹാസ്ഥാശ്രമിയ്ക്കുപോലും സ്വന്തം കർമ്മത്തെ യോഗമാക്കിമാറ്റിക്കൊണ്ട്, ഭക്തിയെ യോഗമാക്കിമാറ്റിക്കൊണ്ട്, മന്ത്രസാധനയെ യോഗമാക്കിമാറ്റിക്കൊണ്ട്, ജ്ഞാനത്തെ യോഗമാക്കിമാറ്റിക്കൊണ്ട്, സകലതും ഈശ്വരസാക്ഷാല്ക്കാരത്തിനായി ഉപയോഗിച്ചുകൊണ്ട് ആത്മ സാക്ഷാല്ക്കാരം നേടാവുന്ന്താണു.
ഓരോ മനുഷ്യന്റേയും നട്ടെല്ലിനടിയിലായി മൂലാധാരചക്രയിൽ ഉറങ്ങികിടക്കുന്ന ഈ മഹാകുണ്ഡാലിനീശക്തിയെ ഉണർത്തിയാൽ അവബോധം വർദ്ധിച്ച് ഏതൊരാൾക്കും ഈശ്വരതുല്ല്യനാകാമെന്നും ഓരോ മനുഷ്യനും അതു പോലെ ആകണമെന്നും ശിവഭഗവാനടക്കമുള്ള യോഗികൾ പറഞ്ഞിരിയ്ക്കുന്നു.
താന്ത്രിക സിദ്ധാന്തത്തിൽ ലൈംഗികതയെ ഉല്പ്പത്തിയുടെ പ്രതിബിബമായി കണക്കാക്കിയിരിയ്ക്കുന്നു.ബീജരൂപേണ ബോധമണ്ഡലത്തിൽ കുടികൊള്ളുന്ന ശിവരൂപത്തിൽ നിന്നു പ്രക്ര്യതി( ശക്തി) ഉത്ഭവിയ്ക്കുന്നു. ശക്തിയിൽനിന്നാണു സ്ഥലകാലവസ്തുക്കളൊക്കെ ഉത്ഭവിയ്ക്കുന്നത്. സകലചരാചരങ്ങളിലും ശിവശക്തിരൂപങ്ങൾ( പുരുഷ സ്ത്രീ ശക്തികൾ) പ്രത്യേക അളവുകളിൽ സമ്മേളിച്ചിരിയ്ക്കുന്നുവത്രെ.
മനുഷ്യരിൽ വലതു നാസികയിൽ എത്തിനില്ക്കുന്ന പിംഗള നാഡിയും, ഇടതു മസ്തിഷ്കവും ശിവഭാവവും( പുരുഷ), ഇടതു നാസികയിൽ എത്തി നില്ക്കുന്ന ഇഡനാഡിയും, വലതു മസ്തിഷ്ക്കവും ശക്തി ( സ്ത്രീ)ഭാവവുമാകുന്നു. അഥായത് ഓരോ മനുഷ്യനും പകുതി പുരുഷനും, പകുതി സ്ത്രീയുമായ അർദ്ധനാരിശ്വരന്മാർത്തന്നെയാണു. ഒരൊ സ്ത്രീയിലും പുരുഷനിലും പുരുഷ, സ്ത്രീഹോർമോണുകൾ ഉത്പാദിപ്പിയ്ക്കപ്പെടുന്നുണ്ട്. ഇതിന്റെ ശരിയായ അനുപാദങ്ങൾ ആണു പുരുഷനിൽ പുരുഷത്ത്വവും, സ്ത്രീയിൽ സ്ത്രീത്വവും ഉണ്ടാക്കുന്നത്.
ശരിയായ പ്രാണയാമങ്ങളിലൂടെ ഇഡ, പിംഗള നാഡികളുടെ പ്രവർത്തനങ്ങളെ ക്രമീകരിച്ച്, ഇടത്, വലതു മസ്തിഷ്ക്കങ്ങളെ തുലനംചെയ്ത് ശരിയായ സ്ത്രീത്വവും, പുരുഷത്വവും നിലനിർത്തി ജീവിതത്തെ ധന്യവും, ആനന്ദകരവുമാക്കാമെന്നു താന്ത്രികർ മനസ്സിലാക്കിയിരുന്നു. ഷഡാധാരചക്രകൾക്കുപുറമെയുള്ള നൂറുകണക്കിനു സൂക്ഷ്മചക്രകളെക്കുറിച്ചും, നാഡികളെക്കുറിച്ചും അവർക്ക് അറിവുണ്ടായിരുന്നു.
മനുഷ്യരിൽ വലതു നാസികയിൽ എത്തിനില്ക്കുന്ന പിംഗള നാഡിയും, ഇടതു മസ്തിഷ്കവും ശിവഭാവവും( പുരുഷ), ഇടതു നാസികയിൽ എത്തി നില്ക്കുന്ന ഇഡനാഡിയും, വലതു മസ്തിഷ്ക്കവും ശക്തി ( സ്ത്രീ)ഭാവവുമാകുന്നു. അഥായത് ഓരോ മനുഷ്യനും പകുതി പുരുഷനും, പകുതി സ്ത്രീയുമായ അർദ്ധനാരിശ്വരന്മാർത്തന്നെയാണു. ഒരൊ സ്ത്രീയിലും പുരുഷനിലും പുരുഷ, സ്ത്രീഹോർമോണുകൾ ഉത്പാദിപ്പിയ്ക്കപ്പെടുന്നുണ്ട്. ഇതിന്റെ ശരിയായ അനുപാദങ്ങൾ ആണു പുരുഷനിൽ പുരുഷത്ത്വവും, സ്ത്രീയിൽ സ്ത്രീത്വവും ഉണ്ടാക്കുന്നത്.
ശരിയായ പ്രാണയാമങ്ങളിലൂടെ ഇഡ, പിംഗള നാഡികളുടെ പ്രവർത്തനങ്ങളെ ക്രമീകരിച്ച്, ഇടത്, വലതു മസ്തിഷ്ക്കങ്ങളെ തുലനംചെയ്ത് ശരിയായ സ്ത്രീത്വവും, പുരുഷത്വവും നിലനിർത്തി ജീവിതത്തെ ധന്യവും, ആനന്ദകരവുമാക്കാമെന്നു താന്ത്രികർ മനസ്സിലാക്കിയിരുന്നു. ഷഡാധാരചക്രകൾക്കുപുറമെയുള്ള നൂറുകണക്കിനു സൂക്ഷ്മചക്രകളെക്കുറിച്ചും, നാഡികളെക്കുറിച്ചും അവർക്ക് അറിവുണ്ടായിരുന്നു.
സർവ്വ ജീവികളും ഉച്ഛ്വസിയ്ക്കുമ്പോൾ “ ഹം ” എന്ന ശബ്ദ്ത്തോടുക്കൂടി ശ്വാസം പുറത്തുപോകുകയും, ശ്വസിയ്ക്കുമ്പോൾ “ സ ” എന്ന ശബ്ദത്തോടുകൂടി ശ്വാസം അകത്തേയ്ക്കു കയറുകയും ചെയ്യുന്നുവത്രെ. അങ്ങിനെ സർവ്വ ജീവികളും .അവയുടെ ശ്വാസനിശ്വാസങ്ങളി “ഹംസ-ഹംസ ” യെന്ന് അവയറിയാതെത്തന്നെ ജപിച്ചുകൊണ്ടിരിയ്ക്കുന്നു. ഇതിനെ അജപജപമെന്നു പറയുന്നു. ഇതിനെ മൂലാധാരനിവാസിനിയായ കുണ്ഡലിനീശക്തിയുടെ ശീല്ക്കാരമായി വർണ്ണിയ്ക്കുന്നു.ഗുരുവിന്റെ ഉപദേശത്താൽ ഈ മന്ത്രത്തെ ശ്വാസനിശ്വാസങ്ങളിൽ , സുഷുമ്നയിൽ വിപരീതമായി “സോഹം” “സോഹം ” എന്നിങ്ങനെ നിയരന്തരമായി ആലാപനം ചെയ്യുന്നതുകൊണ്ട് അജപഗായത്രിയെന്ന് അറിയപ്പെടുന്നു. നിരന്തരമായ ജപത്താൽ സാധകനു കുണ്ഡലിനീശക്തി സുഷുമ്നയിലൂടെ ഉയർന്നു ആത്മമന്ത്രമായ ഓങ്കാരധ്വനി കേൾക്കാൻ കഴിയുന്നതാണ് ..ആർക്കും .
ഒരാളുടെ മസ്തിഷ്ക്കത്തിൽ 20000 ത്തോളം കമ്പ്യൂട്ടർ ചിപ്പുകൾക്ക് തുല്യമായ 12 ലക്ഷത്തിന്റെ 500 മടങ്ങ് ഊർജ്ജകേന്ദ്രങ്ങളുണ്ടത്രെ.
ഇതിൽ അഞ്ചു ശതമാനം പോലും ഒരു പ്രഗല്ഭനായ ശാസ്ത്രജ്ഞനിലും ഉണർന്നിട്ടുണ്ടാവുകയില്ലെന്നു പറയുന്നു. എന്നാൽ കുണ്ഡലിനീയോഗയിലൂടെ കുണ്ഡലിനീശക്തി ഉണർത്തപ്പെടുമ്പോൾ 84 ലക്ഷം ജന്മങ്ങളിലെ കർമ്മഫലങ്ങളാകുന്ന ഓർമ്മകൾ ഭസ്മീകരിക്കപ്പെടുകയും മസ്തിഷ്ക്കത്തിലെ മുഴുവൻ ഊർജ്ജകേന്ദ്രങ്ങളും പ്രവർതനക്ഷമതയിലേയ്ക്ക് വരികയും ചെയ്യൂന്നു. മസ്തിഷ്കവും നാഡികളും സ്ഥൂല, സൂക്ഷ്മ കാരണ ശരീരങ്ങളുമൊക്കെ സ്വയം പുതിയ ജന്മം കൈകൊള്ളാതെത്തന്നെ വിശ്വബോധം സ്വീകരിക്കത്തക്കവിധത്തിൽ ഉന്നതിയിലേയ്ക്കെ വരികയും ചെയ്യുന്നു. ആത്മീയ മോഡമാകുന്ന പീനിയൽ ഗ്രന്ഥി ഉണർത്തപ്പെടുന്നതിനാൽ വിശ്വബോധമാകുന്ന സകല ജ്ഞാനത്തേയും മസ്തിഷ്കത്തിലൂടെ ബ്രൌസ് ചെയ്യാൻ സാധകനു കഴിയുകയും ചെയ്യുന്നു. കുണ്ഡലിനീ ശക്തി ഷഡാധാര ചക്രകളേയും സഹസ്രാരചക്രചക്രയേയും ഭേധിക്കുമ്പോൾ തന്റെ ജീവാത്മാവിനെ ഈ വിശ്വത്തിന്റെ ഒരു അതിശക്തമായ കേന്ദ്രമാക്കിമാറ്റുവാനും മുക്തനും മോക്ഷപ്രാപ്തനും ഇശ്വരതുല്യനുമായിതീരുന്നതിനും സാധകനു കഴിയുന്നു.. സകല സൂക്ഷമശരീരങ്ങളിലും ആധാരചക്രകളിലും സംയമനം ചെയ്യുന്നതിനാൽ ഈ വിശമാകെ സാധകന്റെ ഓറയിൽ പ്രതിബിംബിച്ചുകാണുകയും തന്നിൽനിന്നു അന്ന്യമായി യതൊന്നുമില്ലയെന്ന വിശബോധത്തിലേയ്ക്കെ അവനു എത്തിചേരാനും സ്വയം അനുഭവിച്ചറിയാനും കഴിയുകയും ചെയ്യുന്നു..(കടപ്പാട് .വിശ്വ ശിവ ദർശനം .ശിവ കോസ്മിക് വിഷൻ)
പ്രാചീനകാലത്ത് ദിവ്യാനുഭവങ്ങളുണ്ടായ താന്ത്രികർ മഹർഷിമാർ/ അവർ അനുഭവിച്ചറിഞ്ഞ ദിവ്യശക്തികൾക്ക് പ്രകടമായ രൂപമുണ്ടാക്കി അവയെ ആരാധിച്ചിരുന്നു.. ധാരണചെയ്ത് ഈ ശക്തികളെ ഊർജ്ജിതപ്പെടുത്താൻ ഈ സങ്കല്പ്പങ്ങൾ അവരെ സഹായിച്ചിരുന്നു. ഇന്നും ഈ ആരാധന തുടർന്നുപോരുന്നുണ്ടെങ്കിലും ഇന്നുള്ള ആരാധാന പ്രത്യക്ഷാനുഭവമില്ലാത്ത അന്ധമായ വിശ്വാസം മാത്രമായി മാറിയിരിയ്ക്കുന്നു.
കുണ്ഡലിനീശക്തിയെന്നതു മൂലാധാരചക്രയിൽ നിഷ്ക്രിയമായി കുടികൊള്ളുന്ന മഹാശക്തിയാണു. തന്ത്രശാസ്ത്രങ്ങളിൽ പറയുന്ന ത്രിപുര സുന്ദരി( മഹാകുണ്ഡലിനി)യുടെ രൌദ്രഭാവമായ ഭദ്രകാളീരൂപമാണു മൂലാധാരചക്രയിൽ കുടികൊള്ളുന്നതായി സങ്കല്പ്പിയ്ക്കുന്നത്.
മാ താര- മൂലാധാര ചക്രയിലെ താര ചക്രയിലും, മാ ഷോഡശി- ഷോഡശി ചക്രയിലും, മാ ഭൈരവി-ഭൈരവീ ചക്രയിലും, മാ ചിന്നമസ്ഥ-ചിന്നമസ്ഥ ചക്രയിലും,മാ ധൂമാവതി-ധൂമാവതി ചക്രയിലും,മാ ബാഗാളാ ബഗാള ചക്രയിലും,മാ മാദംഗി - മാദംഗി ചക്രയിലും, മാ കമലാ-കമലാ ചക്രയിലും,വസിയ്ക്കുന്നതായും സങ്കല്പ്പിയ്ക്കുന്നു. ഈ എട്ടു മാതാക്കളും, മുൻപ് പറഞ്ഞ മാ കാളിയും, മാ ത്രിപുരസുന്ദരിയും കൂടിയതാണു പരമോന്നത ജ്ഞാനത്തിന്റെ ഉറവിടമായ ദശമഹാവിദ്യകളായ ദശമാതാക്കൾ എന്ന സങ്കല്പം.
ഓരോചക്രയുടേയും, അവിടെയെത്തുന്ന കുണ്ഡലിനീശക്തിയുടെ സ്വഭാവവിശേഷങ്ങൾക്കും അനുസരണമായി ആ ചക്രകളിൽ ആ ഗുണങ്ങളോടുകൂടിയ ഓരോ ദേവിഭാവത്തെ സങ്കല്പ്പിയ്ക്കുന്നു.
മാ താര- മൂലാധാര ചക്രയിലെ താര ചക്രയിലും, മാ ഷോഡശി- ഷോഡശി ചക്രയിലും, മാ ഭൈരവി-ഭൈരവീ ചക്രയിലും, മാ ചിന്നമസ്ഥ-ചിന്നമസ്ഥ ചക്രയിലും,മാ ധൂമാവതി-ധൂമാവതി ചക്രയിലും,മാ ബാഗാളാ ബഗാള ചക്രയിലും,മാ മാദംഗി - മാദംഗി ചക്രയിലും, മാ കമലാ-കമലാ ചക്രയിലും,വസിയ്ക്കുന്നതായും സങ്കല്പ്പിയ്ക്കുന്നു. ഈ എട്ടു മാതാക്കളും, മുൻപ് പറഞ്ഞ മാ കാളിയും, മാ ത്രിപുരസുന്ദരിയും കൂടിയതാണു പരമോന്നത ജ്ഞാനത്തിന്റെ ഉറവിടമായ ദശമഹാവിദ്യകളായ ദശമാതാക്കൾ എന്ന സങ്കല്പം.
ഓരോചക്രയുടേയും, അവിടെയെത്തുന്ന കുണ്ഡലിനീശക്തിയുടെ സ്വഭാവവിശേഷങ്ങൾക്കും അനുസരണമായി ആ ചക്രകളിൽ ആ ഗുണങ്ങളോടുകൂടിയ ഓരോ ദേവിഭാവത്തെ സങ്കല്പ്പിയ്ക്കുന്നു.
ഈ ദശമഹാവിദ്യകൾ അവരുടെ ശക്തികളെ ഒരുമിപ്പിച്ച് മൂലാധാരചക്രയിൽ അജ്ഞതയിലും, അലസതയിലും കുടികൊള്ളുന്ന രൌദ്രരൂപത്തോടുകൂടിയ ഭദ്രകാളിയായി( ഡാകിനി/ സാവിത്രി) എന്നീ രൂപങ്ങളിൽ ഈ ചക്രയിൽ പ്രതിഷ്ടിച്ചിരിയ്ക്കുന്നതായി സങ്കല്പ്പിയ്ക്കുന്നു.
അതുപോലെ കുണ്ഡലിനീശക്തി ഉയർന്ന് സ്വാധിഷ്ടാനചക്രയിലേയ്ക്ക് എത്തുമ്പോൾ ഈ ദശമഹാവിദ്യകൾ അവരുടെ ശക്തികളെ ഒരുമിപ്പിച്ച് രൌദ്രഭാവം കുറച്ചുകൂടി കുറഞ്ഞ് അത് സരസ്വതിയായി( രാകിണി) സങ്കല്പ്പിയ്ക്കപ്പെടുന്നു.
വീണ്ടും ഉണർന്നു മണിപൂരചക്രയിലേയ്ക്ക് എത്തുമ്പോൾ കുണ്ഡലിനീശക്ക്തിയെ മഹാലക്ഷ്മിയായി( ലാകിനി) സങ്കല്പ്പിയ്ക്കുന്നു.
അനാഹതചക്രയിലേത്തുന്ന കുണ്ഡലിനീശക്തിയെ കാളിയായി( കാകിനി) സങ്കല്പ്പിയ്ക്കുന്നു.
അനാഹതചക്രയിലേത്തുന്ന കുണ്ഡലിനീശക്തിയെ കാളിയായി( കാകിനി) സങ്കല്പ്പിയ്ക്കുന്നു.
വിശുദ്ധിചക്രയിലെത്തുന്ന കുണ്ഡലിനീശക്തിയെ സാകിനിയെന്നു വിളിയ്ക്കുന്നു.
അജ്ഞചക്രയിൽ കുണ്ഡലിനീശക്തി പ്രവേശിയ്ക്കുമ്പോൾ അവളെ ഹാകിനിയെന്നു വിളിയ്ക്കുന്നു.
നൂറു യജ്ഞങ്ങള് ചെയ്താല് ഒരാള്ക്ക് കിട്ടുന്ന ഫലം ഭക്തിയോടുകൂടി ഒരുതവണ ശ്രീചക്രത്തെ ദര്ശിച്ചാല് കിട്ടുമെന്നാണ് പുരാണാഭിപ്രായം. ശ്രീചക്രത്തില് സകല ദേവതാചൈതന്യവും സകലയന്ത്രങ്ങളും അന്തര്ഭവിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. ഭസ്മാസുര നിഗ്രഹത്തിനായി ദേവന്മാരുടെ യാഗാഗ്നിയില് നിന്നും പരാശക്തി ജ്യോതിര്മയമായ ശ്രീചക്രമായിട്ടാണ് ആവിര്ഭവിച്ചതെന്നും ശിവന്റേയും ജീവസ്വരൂപിണിയായ ശ്രീശക്തിയുടെയും സംയോഗമാണ് ശ്രീചക്രമെന്നും പുരാണങ്ങളില് പരാമര്ശമുണ്ട്. ശ്രീചക്രത്തെ പ്രപഞ്ചമായും സ്ത്രീയായും പുരുഷനായും ഗുരുവായും പൂജിച്ചുവരുന്നു. യന്ത്രങ്ങളുടെ അഥവാ ചക്രങ്ങളുടെ രാജാവായും ശ്രീചക്രം അറിയപ്പെടുന്നു.ശ്രീചക്രം തന്ത്ര ശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഒരു യന്ത്രമായാണ് കരുതപ്പെടുന്നത്. തത്വശാസ്ത്രപരമായി അത് പ്രപഞ്ചത്തിന്റെ ഉല്പ്പത്തി മുതല്ക്കുള്ള വികാസപരിണാമങ്ങളുടെ ശക്തമായ പ്രതീകമാണ്. തന്ത്രശാസ്ത്രത്തിന്റെ ആവിര്ഭാവം അഥര്വവേദത്തില്നിന്നാണ്. വിജ്ഞാനത്തെ വ്യാപിപ്പിക്കുക എന്നും തന്ത്രശാസ്ത്രത്തെ അര്ത്ഥമാക്കുന്നുണ്ട്. ശ്രീചക്രത്തിന്റെ ജ്യാമിതീയ രൂപഘടന അതിസങ്കീര്ണമാണ്. ശ്രീചക്രത്തിന്റെ ജ്യാമിതീയ രൂപങ്ങള് ഊര്ജ്ജത്തിന്റെ ശക്തിയുടെ നിദാനങ്ങളായി എങ്ങനെ മാറുന്നുവെന്നതിനെക്കുറിച്ച് ഒട്ടനവധി ശാസ്ത്ര ഗവേഷണങ്ങള് തന്നെ നടന്നിട്ടുണ്ടെങ്കിലും അതിലെ സങ്കീര്ണമായ ഗണിതവിഭാഗങ്ങളെ അപഗ്രഥിച്ചെടുക്കാന് പൂര്ണമായും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ശ്രീചക്രത്തെ സംബന്ധിച്ച് സോവിയറ്റ് ശാസ്ത്രജ്ഞന്മാരായ അലക്സ് ഗുലൈചേവ്, ഐവാന്ഗോവല് ഷെന്കോ എന്നിവര് നടത്തിയ ഗവേഷണത്തില് കണ്ടെത്തിയത് കമ്പ്യൂട്ടറിനുപോലും ശ്രീചക്രത്തിലെ സങ്കീര്ണമായ ഭാഗങ്ങളെ അപഗ്രഥിച്ചെടുക്കാന് കഴിയില്ല എന്നാണ്. ശ്രീചക്രം ഊര്ജ്ജത്തിന്റെ ശക്തിയുടെ ഏറ്റവും ഉയര്ന്ന കേന്ദ്രീകൃത യന്ത്രമായാണ് തന്ത്രശാസ്ത്രത്തില് അറിയപ്പെടുന്നതു തന്നെ.
ശ്രീചക്രത്തെ അപഗ്രഥിക്കുമ്പോള് ലോകാത്ഭുതങ്ങളിലൊന്നായ ഈജിപ്തന് പിരമിഡുകളെ കുറിച്ചും അപഗ്രഥനമാക്കാറുണ്ട്. കാരണം പിരമിഡുകള് ഊര്ജ്ജത്തിന്റെ ശക്തിയുടെ കേന്ദ്രങ്ങളാണെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല ജ്യാമിതീയ രൂപഘടനയില് ശ്രീചക്രവും പിരമിഡുകളും ഏറെ സാമ്യം പുലര്ത്തുന്നുമുണ്ടത്രെ. ശ്രീചക്രത്തെ പോലെ തന്നെ ഒട്ടനവധി പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങള്ക്ക് വിധേയമായിട്ടുള്ള ലോകത്തിലെ തന്നെ പ്രധാന പുരാവസ്തുവാണ് പിരമിഡുകള്. ഈജിപ്തിലെ പുരാതന രാജാക്കന്മാരുടെ സമാധി സ്തംഭങ്ങളാണ് പൊതുപിരമിഡുകളായി അറിയപ്പെടുന്നത്. ശവശരീരങ്ങള് ജീര്ണിക്കാതെയും ഭക്ഷ്യപദാര്ത്ഥങ്ങള് കേടുവരാതെയും സൂക്ഷിക്കാന് പിരമിഡുകള്ക്കുള്ള ശക്തി പ്രസിദ്ധമാണ്. ഇവയ്ക്കുള്ളിലെ വെള്ളത്തിനുപോലും ഒരു പ്രത്യേക ഊര്ജ്ജദായക ശക്തിയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സൂച്യാഗ്ര ചതുര സ്തംഭാകൃതിയിലുള്ള ഗോപുരങ്ങളാണിവ. ഇവയുടെ ക്ഷേത്രഗണിത മാതൃകയിലുള്ള രൂപങ്ങളാണ് ശക്തിക്ക് നിദാനമെന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും ഈ രൂപങ്ങള് എങ്ങനെ ഇത്രയേറെ ഊര്ജ്ജം ഉല്പ്പാദിപ്പിക്കുന്നു എന്ന വസ്തുത ഇന്നും ദുരൂഹമായിത്തന്നെ തുടരുകയാണ്. ഇതുതന്നെയാണ് ശ്രീചക്രത്തിന്റെയും കഥ.
സൃഷ്ടി സ്വരൂപത്തെ പ്രതിനിധാനം ചെയ്യുന്ന ശ്രീചക്രത്തെ ശാക്തോപനിഷത്തായ ഭാവനോപനിഷത്തില് ഇങ്ങനെ പ്രതിപാദിക്കുന്നു.
ബിന്ദു ത്രികോണ വസുകോണ ദശാരയുഗ്മ,
മന്വശ്ര നാഗദള ഷോഡശ കര്ണികാരം
വൃത്തത്രയഞ്ച ധരണീ സദന ത്രയഞ്ച-
ശ്രീചക്രമേതദുഭിതം ത്രിപുരാംബികായാഃ
അതായത് ബിന്ദു, ത്രികോണം, അഷ്ടകോണം, അന്തര്ദശകോണം, ബഹിര്ദശകോണം, ചതുര്ദശ കോണം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ദ്രപുരത്രയം എന്നിങ്ങനെയായി മധ്യത്തില്നിന്നും ക്രമേണ ഭവിക്കുന്നതാണ് ശ്രീചക്ര സ്വരൂപം. കൗള മാര്ഗത്തിലും സമയമാര്ഗ്ഗത്തിലും വരച്ചുണ്ടാക്കുന്ന ശ്രീചക്രത്തിന് 24 സന്ധികളും 28 മര്മങ്ങളും 43 മൂലകളും ഉണ്ടാകും. ശ്രീചക്രത്തിന്റെ മദ്ധ്യബിന്ദു ബ്രഹ്മനെ പ്രതിനിധാനം ചെയ്യുന്നു. ഒന്പത് ത്രികോണങ്ങള് പ്രപഞ്ചോത്പത്തി മുതല്ക്കുള്ള വികാസപരിണാമങ്ങളുടെ മറ്റു ദിശകളെയാണ് സൂചിപ്പിക്കുന്നത്.
ബിന്ദു സര്വാനന്ദ മയം എന്ന പേരിലാണറിയപ്പെടുന്നത്. ഇതില് 15 ദേവികള് ഉപാസിക്കുന്നു. ദശാവതാര ദേവികളും രാജരാജേശ്വരിയും ഇതില് വര്ത്തിക്കുന്നു. പുറമെയുള്ള ത്രികോണം സര്വസിദ്ധിപ്ദഃ ഇതില് പരാപര രഹസ്യയോഗിനികളും ത്രിപുരാംബ എന്ന ഗണേശ്വരിയും വസിക്കുന്നു.
ത്രികോണത്തിനു പുറമെയുള്ള അഷ്ടകോണുകളില് രഹസ്യയോഗിനികള് എന്നറിയപ്പെടുന്ന ദേവിമാരും ത്രിപുരസിദ്ധം എന്ന ചക്രേശ്വരിയും നിലകൊള്ളുന്നു. ഈ അഷ്ടകോണത്തിന് സര്വരോഗഹരചക്രം എന്നാണ് പേര്. ഇതിനുപുറമേയുള്ള ആദ്യ ദശകോണം സര്വരക്ഷാകരചക്രംഃ ഇതില് നിഗര്ഭയോഗിനികളും ത്രിപുരമാലിനി എന്ന ചക്രേശ്വരിയും വസിക്കുന്നു. അതിനുപുറമെയുള്ള ദശകോണം സര്വാര്ത്ഥ സാധക ചക്രം: അതില് കുളോത്തീജ്ഞാന യോഗിനികളും ത്രിപുരാശ്രീ എന്ന ചക്രേശ്വരിയും വസിക്കുന്നു. ഇതിനു പുറമെയുള്ള ചതുര്ദശകോണത്തിന് സര്വസൗഭാഗ്യദായചക്രം എന്നാണ് പേര്. ഇതില് സമ്പ്രദായ യോഗിനികള് എന്നറിയപ്പെടുന്ന 14 യോഗിനികല് സ്ഥിതി ചെയ്യുന്നു. കൂടാതെ ചക്രാധിഷ്ഠാന ദേവത ത്രിപുരവാസിനിയുമാകുന്നു. അടുത്തത് അഷ്ടദളപത്മമാണ്. സര്വസംശോഭനമെന്നാണ് ഇതറിയപ്പെടുന്നത്. ഇതില് ഗുപ്തരയോഗിനികള് വസിക്കുന്നു. ഇവര് എട്ട് പേരാണ്. ഇവരില് ത്രിപുരേശ്വരിയെന്ന ചക്രേശ്വരിയും വസിക്കുന്നു. ഇതിനുപുറമെയുള്ള ഷോഡശദളത്തിന് സര്വാശാപൂരകചക്രം എന്നാണറിയപ്പെടുന്നത്. ഗുപ്തയോഗിനികള് എന്നറിയപ്പെടുന്ന 16 ദേവതകളുടെ സ്ഥാനം ഇവിടെയാണ്. ഇതിന് പുറമെ ഒന്നാം വൃത്തത്രയത്തില് ബ്രഹ്മ ശക്തികളും രണ്ടാം വൃത്തത്തില് വിഷ്ണുശക്തികളും മൂന്നാം വൃത്തത്തില് ശിവശക്തികളും ഉപാസിക്കുന്നു. ഇവയ്ക്കുശേഷം വരുന്ന ഒന്നാം ചതുരശ്രത്തില് ഒമ്പത് സിദ്ധി ദേവതകളും മധ്യചതുരശ്രത്തില് എട്ട് അഷ്ട മാതൃകകളും ബാഹ്യചതുരത്തില് 10 മുദ്രാദേവികളുമാണ് വസിക്കുന്നത്.
ഒരു സാധകന് തന്റെ മനസ്സില് ജഗദാംബയുടെ നാമത്തെ ഓര്ക്കുമ്പോള് തന്നെ ബോധശക്തിയുമായി ബന്ധപ്പെടുകയും ശ്രീചക്രത്തില് പ്രതിഷ്ഠിതങ്ങളായിരിക്കുന്ന ശബ്ദശക്തികള് ഇതറിയുകയും ചെയ്യുന്നു. ശ്രീചക്രം പ്രപഞ്ചത്തിലെ നിയാമ ശക്തിയുടെ പ്രതീകമായും മാറുകയാണ്. സമ്പത്ത്, ഐശ്വര്യം എന്നിവക്കായി ഭവനത്തില് വെച്ച് ആരാധിക്കുന്ന ഏറ്റവും വിലപ്പെട്ട യന്ത്രമായും ശ്രീചക്രം മാറിയിട്ടുണ്ട്. ആരാധനയ്ക്കായി ചെമ്പ്, വെള്ളി, സ്വര്ണം തുടങ്ങിയ തകിടുകളില് ശ്രീചക്രം ആലേഖനം ചെയ്യപ്പെടുന്നുണ്ട്. സ്വര്ണത്തകിടിന് കൂടുതല് വൈശിഷ്ട്യം കല്പ്പിക്കുന്നു. ദീര്ഘകാലം അതിന്റെ ശക്തിചൈതന്യം നിലനില്ക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു..
ശിവശക്തിസ്വരൂപമാണ് ശ്രീചക്രവും ശ്രീവിദ്യാമന്ത്രവും.. എന്തുകൊണ്ടാണ് പഞ്ചദശി എന്ന് വിളിക്കുന്നത് എന്ന് ചോദിച്ചാൽ ആകാശം വായു തേജ അപ് പൃഥ്വീ (ശബ്ദ സ്പര്ശ രൂപ രസ ഗന്ധങ്ങൾ) എന്ന പഞ്ചീകരണത്തെ സ്വീകരിച്ചാൽ 1 + 2 +3 + 4 + 5 ഇവയെ കൂട്ടിയാൽ കിട്ടുന്നത് പഞ്ചദശിയാണ്.. ഏതേഷാം ഗുണാനാം പഞ്ചദശഭാവേന ശ്രീവിദ്യാ പഞ്ചദശാക്ഷരീ ജാതാ.. ആദിഭൂതഗണാനാം പഞ്ചദശത്വാത് വിദ്യാക്ഷരാണാം അപി പഞ്ചദശത്വം.. അതായത് മൂലഭൂതമായ ഗുണങ്ങൾ 15 ആയതുകൊണ്ട് വിദ്യാക്ഷരമായ ശ്രീവിദ്യയും 15 അക്ഷരമായി എന്നര്ഥം..
മൂന്നുകലകൾ ആയ പഞ്ചദശാക്ഷരി മന്ത്രങ്ങൾ അഞ്ചുതരത്തിലുണ്ട് എന്ന് നിത്യതന്ത്രത്തിൽ പറയുന്നു.. ഏകാക്ഷരമന്ത്രത്തെ പിണ്ഡമെന്നും രണ്ടക്ഷരമുള്ളവയെ കര്ത്തരി എന്നും, മൂന്നുമുതൽ ഒന്പതു അക്ഷരങ്ങൾ ഉള്ളവയെ ബീജമെന്നും, 10-20 വരെ അക്ഷരമുള്ളവയെ മന്ത്രമെന്നും അതിനുമേൽ ഉള്ളവയെ മാലാമന്ത്രമെന്നും പറയുന്നു..
ലളിതാ ത്രിപുരസുന്ദരിയുടെ ശ്രീവിദ്യാ മന്ത്രം ഒരുപാട് തരത്തിൽ കാണപ്പെടുന്നു എങ്കിലും പ്രധാനമായും 15 അക്ഷരങ്ങളുള്ള രണ്ടു വിഭാഗമാണ് പറയപ്പെടുന്നത്. ശിവകാമരാജയുടെ കാദി വിദ്യ, കാരണം മന്ത്രം തുടങ്ങുന്നത് ക എന്ന അക്ഷരത്തിലാണ്. രണ്ടാമത്തേത് ലോപമുദ്രയുടെ ഹാദി വിദ്യ കാരണം ഇവിടെ മന്ത്രം തുടങ്ങുന്നത് ഹായിലാണ്. Kadi means ka e I la hrim, ha sa ka ha la hrim, sa ka la hrim (ക എ ഇ ല ഹ്രീം , ഹ സ ക ഹ ല ഹ്രീം, സ ക ല ഹ്രീം). Hadi vidya of lopamudra is ha sa ka la hrim, ha sa ka ha la hrim, sa ka la hrim (ഹ സ ക ല ഹ്രീം ഹ സ ക ഹ ല ഹ്രീം സ ക ല ഹ്രീം).). 15 അക്ഷരമുള്ളതിനാൽ ഇതിനെ മന്ത്രമെന്നു പറയുന്നു.. മന്ത്രനിബന്ധമാക്കിയതുപോലെ തന്നെ ശ്രീവിദ്യയെ യന്ത്രനിബന്ധം അല്ലെങ്കിൽ ചക്രനിബന്ധവും ആക്കിയിട്ടുണ്ട്..
ത്രിപുരതാപിന്യുപനിഷത്തിൽ ഗായത്രിയും പഞ്ചദശിയുടേയും ഐക്യം വിവ രിക്കുന്നുണ്ട്.. ഗായത്രിയുടെ നാലാംപാദമായി ആണ് ശ്രീവിദ്യയെ അഥവാ പഞ്ചദശിയെ കണക്കാക്കുന്നത്.. ഗായത്രീമന്ത്രം അനുഷ്ടുപ് ആണ്.. അതായത് ഒരു പാദത്തിൽ 8 അക്ഷരം 4 പാദങ്ങൾ ചേരുമ്പോൾ 32 അക്ഷരക്ഷങ്ങൾ ആണ്.. സാധാരണ നാം ഉപയോഗിക്കുന്നത് 24 അക്ഷരങ്ങൾ ചേര്ന്ന മൂന്ന് പാദങ്ങൾ മാത്രം.. ഗായത്രീ മന്ത്രത്തിലെ അവസാനപാദം ഇങ്ങിനെ ആണ്.. പരോ രജസെ സാവദോമ് ('परो रजसे सावदोम्).. ഒന്നു കൂടി വിശധീകരിച്ചാൽ പരോ രജസേ അസൌ അദഃ ഓം... അതായത് രജസ് പദാര്ഥം അല്ലെങ്കിൽ പ്രകാശം, നാം എന്തിനെയാണോ ഇതും അതും എന്ന് പറയുന്നത് അത് എല്ലാം തന്നെ അക്ഷരരൂപമായ ബ്രഹ്മതന്നെയാണ് എന്നര്ഥം അതാണ് ശ്രീവിദ്യ.. ഗായത്രിയിലെ തത് എന്നത് പഞ്ചദശിയിലെ ക എന്ന ബീജമാണ് . വിശ്വാമിത്രകല്പത്തിൽ ഉൾപ്പെടെ പ്രധാനതന്ത്രഗ്രന്ഥങ്ങളിലും ഇതിന്റെ ഉല്ലെഖം കൃത്യമായി ഉണ്ട്...3 പാദം മാത്രം ജപിക്കുവാൻ യോഗ്യവും നാലാം പാദം അനുഭൂതിഗമ്യവുമായി കണക്കാക്കുന്നു.. അതുകൊണ്ട് തന്നെ ഗായത്രിയുടെ മൂന്നുപാദങ്ങൾ ആണ് ജപിക്കുന്നതിനായി നാം ഉപയോഗിക്കുന്നത്..അതായത് നാലാം പാദമായ പഞ്ചദശി കൊണ്ട് സാക്ഷാൽ ജഗദീശ്വരിയും നമുക്ക് അനുഭൂതിഗമ്യമാണ് എന്നര്ഥം..
ദശമഹാവിദ്യകളിൽ ഒന്നായ ത്രിപുരസുന്ദരിയുടെ സൂക്ഷ്മരൂപത്തെ ശ്രീവിദ്യാ മന്ത്രം എന്നും അതിന്റെ സ്ഥൂലരൂപത്തെ ശ്രീചക്രം എന്നും പറയുന്നു.
भूमिश्चन्द्रः शिवो माया शक्तिः कृशानुसादनौ । अर्धचन्द्रश्च बिन्दुश्च नवार्णो मेरुरुच्यते।
കാമോ യോനിഃ കമലാ വജ്രപാണിര്ഗുഹാഹസാ മതരിശ്വാഭ്രാമിന്ദ്രഃ
പു നര്ഗുഹാസകല മായയാ ച പുരുച്യേഷാ വിശ്വമാതാദിവിദ്യാ. ഈ ശ്ലോകത്തിലാണ് 15 അക്ഷരങ്ങളെ ഗോപ്യമായി പറയുന്നത്.
भूमिश्चन्द्रः शिवो माया शक्तिः कृशानुसादनौ । अर्धचन्द्रश्च बिन्दुश्च नवार्णो मेरुरुच्यते।
കാമോ യോനിഃ കമലാ വജ്രപാണിര്ഗുഹാഹസാ മതരിശ്വാഭ്രാമിന്ദ്രഃ
പു നര്ഗുഹാസകല മായയാ ച പുരുച്യേഷാ വിശ്വമാതാദിവിദ്യാ. ഈ ശ്ലോകത്തിലാണ് 15 അക്ഷരങ്ങളെ ഗോപ്യമായി പറയുന്നത്.
Kaman (ka) yoni (e) kamala (i) vajrapanir (la)-guha (hrim) ha(ha) sa (sa) matharisva (ka) abram (ha) indra (la) punar (punar means again) guha (hrim) sakala (sa, ka, la) mayaya ca (hrim) purucyesa visvamatadividya.
ഹ്രീം എന്നതിനെ ഹൃല്ലേഖാ എന്ന് പറയുന്നു. ഹൃല്ലേഖ എന്ത് എന്നാണെങ്കിൽ ഹകാര രേഫേകാരാനുസ്വാരനാദപഞ്ചകത്തെ ആണ് ഹൃല്ലേഖ എന്ന് പറയുന്നത്.. ഹ്രീം എന്നത് 12 മാത്രകൾ ചേര്ന്നതാണ്.. H + r + i + m and a bindu. ഈ ബിന്ദു അര്ധചന്ദ്രം, രോധിനി, നാദ, നാദാന്തം, ശക്തി, വ്യാപികാ, സമാനാ, ഉന്മനീ ചേര്ന്നതാണ്. ഈ ബീജങ്ങളെ ചോല്ലുവാനും കൃത്യമായ നീയമങ്ങളും ഉണ്ട്.
शिवश्शक्तिः कामः क्षितिरथ रविश्शीत किरणः स्मरो हंसश्शक्रः तदनुच परामारहरयः
अमी ह्रुल्लेखाभिः तिसृभिः अवसानेषु घटिताः भजन्ते वर्णास्ते तवजनानि नामावयवताम् ।
क-ए-ई-ल-ह्रीं ഇതിനെ വഹ്നി കുണ്ഡലിനി എന്നും , 2. ह-स-क-ह-ल-ह्रीं ഇതിനെ സൂര്യകുണ്ഡലിനി എന്നും, स-क-ल-ह्रीं സോമകുണ്ഡലിനി എന്നും പറയുന്നു. ഓരോ വ്യാഖ്യാതാക്കളും അക്ഷരങ്ങൾക്ക് വ്യത്യസ്തമായ അര്ഥം പറയാറുണ്ട് എങ്കിലും പ്രധാനമായി “ क” represents Lord Shiva, “ ए” represents Goddess Shakthi, “ ई” represents the God of കാമ, “ ल” represents the ക്ഷിതി earth, “ह” represents the sun, “स” represents the moon with cool rays, “क” also again represents the god of സ്മര, ”ह” represents the sky, “ल” represents Indra , the king of devas, “स” represents Para, “क” represents the God of മാര, “ल” represents Lord Vishnu.
अमी ह्रुल्लेखाभिः तिसृभिः अवसानेषु घटिताः भजन्ते वर्णास्ते तवजनानि नामावयवताम् ।
क-ए-ई-ल-ह्रीं ഇതിനെ വഹ്നി കുണ്ഡലിനി എന്നും , 2. ह-स-क-ह-ल-ह्रीं ഇതിനെ സൂര്യകുണ്ഡലിനി എന്നും, स-क-ल-ह्रीं സോമകുണ്ഡലിനി എന്നും പറയുന്നു. ഓരോ വ്യാഖ്യാതാക്കളും അക്ഷരങ്ങൾക്ക് വ്യത്യസ്തമായ അര്ഥം പറയാറുണ്ട് എങ്കിലും പ്രധാനമായി “ क” represents Lord Shiva, “ ए” represents Goddess Shakthi, “ ई” represents the God of കാമ, “ ल” represents the ക്ഷിതി earth, “ह” represents the sun, “स” represents the moon with cool rays, “क” also again represents the god of സ്മര, ”ह” represents the sky, “ल” represents Indra , the king of devas, “स” represents Para, “क” represents the God of മാര, “ल” represents Lord Vishnu.
ഒന്നു കൂടി വിശധീകരിച്ചു പറഞ്ഞാൽ ശ്രീവിദ്യാമന്ത്രത്തിലെ ക എന്നത് ശിവനും, ശക്തി എ യും, ഇ എന്നത് കാമനും, ല എന്നത് ക്ഷിതിയും, ഇതാണ് ഒന്നാം ഖണ്ഡം. രണ്ടാമത്തെ ഖണ്ഡത്തിൽ രവി ഹയും, ശീതകിരണൻ സയും, ഹംസ കയും, ശക്രൻ ലയും ആണ്. മൂന്നാമത്തേത്തിൽ സ എന്നത് പരാ ദേവിയും, ക എന്നത് മാരനും, ല എന്നത് ഹരിയുമാണ്. ഇതിന്റെ കൂടെ ഹൃല്ലേഖാ അഥവാ ഹ്രീം ചേര്ക്കുമ്പോൾ പഞ്ചദശാക്ഷരി ആകുന്നു. ഇതിന്റെ കൂടെ ശ്രീം എന്നത് കൂടി ചേര്ക്കുമ്പോൾ ഷോഡശി എന്ന് പറയുന്നു.
ബീജാക്ഷരങ്ങളെ കണക്കാക്കി പഞ്ചദശിയെ മൂന്നായി തിരിച്ചിരിക്കുന്നു.. അതിനെ കൂടങ്ങൾ എന്നു പറയുന്നു. കൂടത്രയങ്ങളായ വാഗ്ഭവകൂടം കാമരാജകൂടം ശക്തികൂടം എന്നിവയുടെ പ്രതീകങ്ങളായി മൂന്ന് ബീജങ്ങൾ ചേര്ത്ത ബാലാ ത്രിപുരസന്ദരിയുടെ മന്ത്രത്തെ അടിസ്ഥാനമാക്കിയാണ് ശ്രീവിദ്യാമന്ത്രങ്ങൾ. മൂന്നു കൂടങ്ങളിൽ വാഗ്ഭവകൂടം കാമരാജകൂടം ശക്തികൂടം ഇവയെ പ്രതിനിധാനം ചെയ്യുന്നതാണ് ശ്രീവിദ്യാ. അതിൽ ശക്തിരേകാരഃ തൂര്യ ഈകാരഃ, അതുകൊണ്ട് കകാര ഏകാര ഈകാര ലകാര മഹാമായാ ചേര്ന്നത് വാഗ്ഭവകൂടം. ശിവോ ഹകാരഃ ചന്ദ്രഃ സകാരഃ അതുകൊണ്ട് തന്നെ ഹകാര സകാര ലകാര മഹാമായാ ചേര്ന്ന് കാമരാജകൂടം ആകുന്നു. ചന്ദ്രഃ മകാരഃ അതുകൊണ്ട് സകാരകകാരലകാരമഹാമായാ എന്നത് ശക്തികൂടം ആകുന്നു. അങ്ങിനെ മൂന്ന് കൂടങ്ങൾ ചേര്ന്നതാണ് ശ്രീവിദ്യാ. വാഗ്ഭവം ക എ ഇ ല ഹ്രീം, കാമരാജകൂടം ഹ സ ക ഹ ല ഹ്രീം, ശക്തികൂടം സ ക ല ഹ്രീം എന്നും അറിയപ്പെടുന്നു.
പ്രഥമകൂടമായ വാഗ്ഭവകൂടത്തിൽ അഞ്ച് മന്ത്രാക്ഷരങ്ങൾ ശിവൻ ശക്തി ശിവശക്തി കാമദേവൻ മായ എന്നിവയെ സൂചിപ്പിക്കുന്നു. മധ്യകൂടമായ കാമരാജകൂടത്തിൽ ആറ് മന്ത്രാക്ഷരങ്ങൾ ഹംസൻ, ഭൃഗു, കാമൻ, ശശിമൌലി, ശുക്രൻ, ഭുവനേശ്വരൻ എന്നിവയേയും ശക്തികൂടമായ മൂന്നാം കൂടത്തിൽ നാല് മന്ത്രാക്ഷരങ്ങൾ ചന്ദ്രൻ, മനോഭുവം, ക്ഷിതി, ഹൃല്ലേഖ എന്ന നാലു ദേവിശക്തികളേയും പ്രതിനിധികരിക്കുന്നു. ക ത്രയം ഹ ദ്വയം ചൈവ ശൈവോ ഭാഗഃ പ്രകീര്തിതഃ ശക്ത്യക്ഷരാണി ശേഷാണി ഹ്രീംകാര ഉഭയാത്മകഃ . ഇങ്ങിനെ നോക്കുമ്പോൾ ല, സ, ഹ, ഈ, ഏ, ര, ക, അര്ദ്ധചന്ദ്രം, ബിന്ദു എന്നിങ്ങനെ 9 അക്ഷരങ്ങളായി കണക്കാക്കാറുണ്ട്. ശ്രീചക്രത്തിലെ ഒറ്റ ത്രികോണത്തിലെ 15 നിത്യകളുടെ സൂചകമാണ് ശ്രീവിദ്യാമന്ത്രത്തിലെ 15 അക്ഷരങ്ങൾ എന്നും പറയുന്നു. കേന്ദ്രസ്ഥാനമായ മൂലബിന്ദുവിലുള്ള മഹാനിത്യയും ചേര്ത്ത് 16 അക്ഷരങ്ങൾ ആയും പറയപ്പെടുന്നു.
ശ്രീചക്രത്തിലെ മന്ത്രാക്ഷരപ്രധാനം നോക്കുകയാണെങ്കിൽ वाग्भवं पञ्चवर्णाख्यं विद्येयं ब्रह्मरूपिणि महात्रिपुरसुन्दर्या मन्त्रा मेरुसमुद्भवा. ശ്രീചക്രത്തിലെ ഏഴാമത്തെ ആവരണമായ സർവരോഗഹരമെന്ന എട്ട് ത്രികോണങ്ങൾ ചേര്ന്ന ചക്രത്തിൽ അപ്രദക്ഷിണക്രമത്തിൽ വശിന്യാദി വാഗ്ദേവതകൾ വസിക്കുന്നു. ലളിതാ ദേവിയുടെ ഭക്തിന്മാര്ക്ക് വാക്സാമര്ഥ്യം കൊടുക്കുന്നത് ഇവരായാണ് ലളിതാസഹസ്രനാമത്തിന്റേ പൂർവഭാഗം പറയുന്നത്. വശിന്യാദി ദേവതകൾ ഓരോ അക്ഷരസമൂഹങ്ങളുടേയും അധിദേവതകളായി ലളിതോപാഖ്യാനം പറയുന്നു. സ്വരാക്ഷരങ്ങളുടേത് വശിനി. കവര്ഗാക്ഷരങ്ങളുടേത് കാമേശ്വരി, ചവര്ഗാക്ഷരങ്ങളുടേത് മോദിനി, ടവര്ഗങ്ങളുടേത് വിമലാ, തവര്ഗങ്ങളുടെ അരുണാ, പവര്ഗങ്ങളുടെ ജയിനി, യരലവ എന്നിവയുടേത് സർവേശ്വരി, ശ ഷ സഹ ളക്ഷ എന്നിവയുടേത് കൌളിനീ എന്നിങ്ങനെയാണ് അധിദേവതകൾ.
ഒരു വട്ടം പഞ്ചദശാക്ഷരി ജപിക്കുന്നത് 3 വട്ടം പൂര്ണഗായത്രി ജപിക്കുന്നതിന് തുല്യമായാണ് കണക്കാക്കപ്പെടുന്നത്.. അതേ പോലെ ഒരു വട്ടം ലളിതാ ത്രിശതി ചൊല്ലുന്നത് 20 വട്ടം പഞ്ചദശി ചൊല്ലുന്നതിന് തുല്യമാണ്. എങ്ങിനെ എന്ന് വച്ചാൽ ത്രിശതിയിലെ ഓരോ വരിയും തുടങ്ങുന്നത് പഞ്ചദശിയിലെ ഒരോ അക്ഷരങ്ങൾ വച്ചുകൊണ്ടാണ്.. അങ്ങിനെ നോക്കുമ്പോൾ ക എന്നത് 60 വട്ടം, എ എന്നത് 20 തവണ, ഈ എന്നത് 20 തവണ, ല എന്നത് 60 തവണ, ഹ എന്നത് 40 തവണ, സ എന്നത് 40 തവണ ഹ്രീം എന്നത് 60 തവണ. അങ്ങിനെ ലളിതാ ത്രിശതിയിലെ 300 പേരുകൾ പറയുമ്പോൾ 20 തവണ ഒരാൾ പഞ്ചദശി ജപിക്കുന്നു എന്നര്ഥം.
ലളിതാ ത്രിശതിയിലൂടേയും ലളിതാ സഹസ്രനാമത്തിൽ കൂടിയും എല്ലാം നാം ചെയ്യുന്നത് അറിഞ്ഞോ അറിയാതെയോ പഞ്ചദശി എന്ന ദേവി മന്ത്രജപം തന്നേയാണ്. സ്ഥൂലസൂക്ഷ്മതലങ്ങളിൽ സാധകനും ദേവിയും ഒന്നായി മോക്ഷപ്രാപ്തിക്ക് ഏറ്റവും എളുപ്പമായ സാധനാ പദ്ധതിയായി ശ്രീവിദ്യ അറിയപ്പെടുന്നു.(Courtesy : Krishna Kumar )
പൂർണ്ണഗായത്രിയും ശ്രീവിദ്യാമന്ത്രവും
*****************************************************
കാമയതേ സകകാരഃ
കാമോ ബ്രഹ്മൈവ തൽപദസ്യർത്ഥഃ സവിതുർവ്വരേണ്യമിതി വൈ
സവിതുശ്രേഷ്ഠം ദ്വിതീയവർണ്ണാർത്ഥഃ
*****************************************************
കാമയതേ സകകാരഃ
കാമോ ബ്രഹ്മൈവ തൽപദസ്യർത്ഥഃ സവിതുർവ്വരേണ്യമിതി വൈ
സവിതുശ്രേഷ്ഠം ദ്വിതീയവർണ്ണാർത്ഥഃ
സർവാന്തര്യാമിദധൽ
ഭർഗ്ഗോദേവസ്യാധീതി തുര്യാർത്ഥഃ
പൃഥിവി മഹിലകാരഃ
തൃതീയതുര്യാംഘ്രിബോധികാ മായാ
ഭർഗ്ഗോദേവസ്യാധീതി തുര്യാർത്ഥഃ
പൃഥിവി മഹിലകാരഃ
തൃതീയതുര്യാംഘ്രിബോധികാ മായാ
ത്രിപദീ ത്രിവർണ്ണബോദ്ധ്യാ
തുര്യസ്തദുപരിഷഡക്ഷരീഗമകഃ
അഥ താർത്തീയേ വർണ്ണ-
ദ്വിതയം ത്രിപദീ ഷഡക്ഷരീഗമകം
തുര്യസ്തദുപരിഷഡക്ഷരീഗമകഃ
അഥ താർത്തീയേ വർണ്ണ-
ദ്വിതയം ത്രിപദീ ഷഡക്ഷരീഗമകം
കൂടദ്വിതയേ ശേഷം
പൂർവവദുന്നേയമിതി തു വിദ്യായാഃ
ഗായത്ര്യർത്ഥഃ ത്രിപുരോ-
പനിഷദികഥിതസ്തഥൈവ ഭാഗവതേ.
പൂർവവദുന്നേയമിതി തു വിദ്യായാഃ
ഗായത്ര്യർത്ഥഃ ത്രിപുരോ-
പനിഷദികഥിതസ്തഥൈവ ഭാഗവതേ.
ഈ ശ്ലോകം കൊണ്ട് പൂർണ്ണഗായത്രിയിൽ പ്രതിപാദിക്കുന്നതായ അർത്ഥം ശ്രീവിദ്യാമന്ത്രത്തിനുമുണ്ടെന്നു കാണിക്കുന്ന ഗായത്രീ പ്രതിപാദ്യാർത്ഥത്തെ പറയുന്നു. തൽപദത്തിന്ന് ബ്രഹ്മം കമേശ്വരൻ എന്നർത്ഥം അതു തന്നെ കകാരത്തിനുമർത്ഥം. സവിതുർവ്വരേണ്യമെന്നതിന്ജഗദ്യോനിയായ കാമേശ്വരിയെന്നും അതു തന്നെ ത്രികോണത്മകമായ ഏകാരത്തിനുമർത്ഥം. ഭർഗ്ഗോദേവസ്യധീ = എന്നാൽ സർവാന്തര്യമിയായ് സർവാധാരനായിരിക്കുന്ന ശിവൻ എന്നർത്ഥം. അതുതന്നെ ഈകാരത്തിനുമർത്ഥം. മഹിക്കു പഞ്ചഭൂതങ്ങടു ചേർന്ന ഭൂമി എന്നും അതു തന്നെ ഭൂബീജമായ ഉകാരത്തിനുമർത്ഥം. ധിയോയോനഃ പ്രചോദയാൽ = എന്നതിന് നമ്മുടെ ബുദ്ധിയെ നിഷ്പ്രപഞ്ചമായ വിഷയത്തിൽ അതായതു ധ്യാനാദിരഹിതമായ വസ്തുവിൽ പ്രേരിപ്പിക്കുന്നതെന്നും, പരോരജസേസാവദോമെന്ന ഗായത്രിയുടെ നാലാം പാദത്തിന് പരോരജസേ = രജോതീതമായ് നിർമ്മലമായ നിർഗുണമായ്, സവദമായ് = വാക്കിനു വിഷയമായ്. അവദമായ് = വാക്കിനു വിഷയമല്ലാതിരിക്കുന്ന. ഓം = പ്രണവം അതായത് അകാര ഉകാര മകാരാത്മകമായ ബ്രഹ്മവിഷ്ണുരുദ്രാത്മകമായ് ഇരിക്കുന്നു പരതത്വമെന്നു അർത്ഥം. ഇത്രയുമർത്ഥം ഹ്രീകാരത്തിനും പറയപ്പെട്ടിരിക്കുന്നു. ജഗൽസൃഷ്ടിക്ക് ഇച്ഛയോടുകൂടിയ ജഗൽകാരണഭൂതയായ കമേശ്വരി, ശിവൻ,സർവ്വാന്തര്യാമി, സർവ്വാധാരൻ, പഞ്ചഭൂതാദികളായ് പരിണമിച്ചവൻ.. പുരവസ്തുമാത്ര വിഷയക നിർവികൽപജ്ഞാന ജനകൻ, നിരജഞ്ജനൻ , നിർഗുണൻ , വേദങ്ങളെകൊണ്ട് ലക്ഷണയാ അറിയപ്പെടുന്നവൻ, ശക്തികൊണ്ട് അറിയപ്പെടുവാൻ പാടില്ലാത്തവൻ, ബ്രഹ്മവിഷ്ണുരുദ്രാത്മകമായി പരതത്വം ഇത്രയുമർത്ഥം പൂർണ്ണഗായത്രിക്കും ശ്രീവിദ്യാപ്രഥമകൂടത്തിനും സിദ്ധിച്ചു. ദ്വിതീയതൃതീയകൂടങ്ങളുടെ തൽപദം ബ്രഹ്മശിവവാചി. അതുതന്നെ ഹകാരത്തിനുമർത്ഥം. സകാരത്തിന്സവിതാവെന്നർത്ഥം, കകാരത്തിന് വരേണ്യമർത്ഥം. ഹകാരത്തിന് ഭർഗ്ഗോദേവസ്യാധീ എന്നർത്ഥം. ദ്വതീയ തൃതീയകൂടങ്ങളിലുള്ള ലകാരങ്ങൾക്കും ഹ്രീംകാരങ്ങൾക്കും മുൻപിൽ പറഞ്ഞതുപോലെ തന്നെയർത്ഥം . ത്രിതീയ കൂടങ്ങളിലെ സകാരങ്ങൾക്കു തൽ സവിതുർവരേണ്യം ഭർഗ്ഗോദേവസ്യധീ വരെ അർത്ഥം, ഇങ്ങനെ പൂർണ്ണഗായത്രിയുടെ മൂന്നാവർത്തികൊണ്ട് ശ്രീവിദ്യാകൂടത്രയങ്ങൾക്കു ത്രിപുരോപനിഷത്തിലും ദേവീഭാഗവതത്തിലും പറഞ്ഞിരിക്കുന്ന അർത്ഥം പറയപ്പെടു.
ക = തൽ,
ഏ = സവിതുർ വരേണ്യം,
ഈ = ഭർഗ്ഗോദേവസ്യധീ,
ള = മഹി.
ഹ്രീം = ധിയോയോനഃ പ്രചോദയാൽ പരോരജസേസാവദോം,
ഹ = തൽ,
സ = സവിതുഃ,
ക = വരേണ്യം,
ഹ = ഭർഗ്ഗോദേവസ്യധീ,
ള = മഹി
ഹ്രീം = ധിയോയോ നഃ പ്രചോദയാൽ പരോരജസേസാവദോം
സക = തൽസവിതുർവരേണ്യം ഭർഗ്ഗോ ദേവസ്യധീ, .
ള = മഹി,
ഹ്രീം = ധിയോയോ നഃ പ്രചോദയാൽ പരോരജസേസാവദോം
ക = തൽ,
ഏ = സവിതുർ വരേണ്യം,
ഈ = ഭർഗ്ഗോദേവസ്യധീ,
ള = മഹി.
ഹ്രീം = ധിയോയോനഃ പ്രചോദയാൽ പരോരജസേസാവദോം,
ഹ = തൽ,
സ = സവിതുഃ,
ക = വരേണ്യം,
ഹ = ഭർഗ്ഗോദേവസ്യധീ,
ള = മഹി
ഹ്രീം = ധിയോയോ നഃ പ്രചോദയാൽ പരോരജസേസാവദോം
സക = തൽസവിതുർവരേണ്യം ഭർഗ്ഗോ ദേവസ്യധീ, .
ള = മഹി,
ഹ്രീം = ധിയോയോ നഃ പ്രചോദയാൽ പരോരജസേസാവദോം
ശ്രീ ലളിതാ ത്രിപുരസുന്ദരി ചക്രരാജ രഥത്തിൽ ഭാണ്ടാസുര യുദ്ധത്തിൽ മുന്നോട്ടു പോകുമ്പോൾ കൂടെ മന്ത്രിനി ദേവി ഗേയചക്രത്തിലും അതിനെ അനുഗമിക്കുന്ന ദാന്ടിനി ദേവി കിരി ചക്രത്ത്തിലും അനുഗമിക്കുന്നു."മന്ത്രം" കൊണ്ടുള്ള അവബോധവര്ധനവിലൂടെയുള്ള ഈ "ദണ്ടന" ത്തിൽ തകരാത്ത ഒരു അഹംബൊധമാകുന്ന ഭാണ്ടാസുരനുമില്ല
പരിശീലനത്തിലൂടെ ബോധത്തെ ഉറക്കത്തിലേക്ക് കയറ്റിവിടാൻ കഴിഞ്ഞാൽ പിന്നെ അവിടെ സ്വപ്നങ്ങൾ ഉണ്ടാക്കുന്ന ലോകം ഉണ്ടാവുകയില്ല.പ്രാജ്ഞൻ എന്ന അവസ്ഥയിൽ ഉറക്കം ഒരു ധ്യാനമായി മാറുകയും അതിലൂടെ അത് കാരണ തുരീയ ബോധമായി പരിണമിച്ചു ലോകം സത്യമല്ലാതെയാകുകയും ചെയ്യുന്നു...........................കാരണം............................. ആഴത്തിലുള്ള ഉറക്കത്തിലും ജനിക്കുന്നതിനു മുന്പും മരണശേഷവും ശരീരമില്ലാത്ത വലിയ ഒരു ഞാൻ കാണുന്ന സ്വപ്നം മാത്രമാണ് ഈ കാണുന്നലോകം
ധ്യാനത്തിന് വേണ്ടി ചിലർ സാക്ഷിയാകുവാൻ പറയുന്നു.ചിലർ ബോധവാനാകുവാൻ പറയുന്നു.മറ്റുചിലർ മൌനി യാകുവാൻ പറയുന്നു.ചിലർ നിർമനവും മറ്റുചിലർ വർത്തമാനകാലത്തിൽ തുടരുവാനും ചിലർ സ്വയം പ്രണയിക്കുവാനും ചിലർ സമർപ്പിക്കുവാനും .പലരും ഇതെല്ലാം ചെയ്യാൻ പലരീതിയിൽ ചെയ്യാൻ ശ്രമിച്ചു നിരാശരുമാകുന്നു .എന്നാൽ ഇച്ച്ചാശക്തിയോടെ അനന്തമായി മുന്നോട്ടു പോകുന്ന ചിലരുണ്ട് .ഒരുദിവസംനിരാശയുടെ പൂർണതയിൽ അയാളിൽ ഇതെല്ലാം ഒരുമിച്ചു സംഭവിച്ചുകൊണ്ടിരി ക്കുന്നതായി അയാൾ അറിയുന്നു .."അതെ .....താനും ധ്യാനിക്കുകയാണ്.!" l
തന്ത്ര അവതരിപ്പിക്കുന്ന ശാസ്ത്രം നമ്മുടെ കള്ളങ്ങളിലേക്ക് സത്യത്തിന്റെ ഒരു കൂർത്ത കത്തി കുത്തിയിറക്കുംപോലെയാണ് .പക്ഷെ അത് സഹിക്കാൻ ധയ് ര്യം ഉള്ളവരെ കാത്തിരിക്കുന്നത് അതിവേഗം വിടരുന്ന വിസ്മയങ്ങളുടെയും അത്ഭുതങ്ങളുടെയും ശാശ്വതമായ ആനന്ദത്തിന്റെയും പരമാത്മാവിന്റെയും നിവാസസ്ഥാനമായ ലോകമാണ് .അത് വേഗത്തിൽ പരിവർത്തനം ചെയ്യിക്കുന്നു.കാരണം അത് നേരിട്ട് കാര്യങ്ങളിലേക്കും സത്യലോകത്തിലേക്കും കടന്നുചെല്ലുന്നു.അതിനു മറ്റുള്ളവരുടെ സര്ട്ടിഫിക്കട്ടോ അഭിപ്രായമോ നോക്കേണ്ട കാര്യമില്ല.പക്ഷെ മനുഷ്യന് ഇഷ്ടം സത്യത്തിന്റെ മനോഹരമായ റാപ്പറിൽ പൊതിഞ്ഞ കള്ളത്തെയാണ് .തന്ത്ര നമ്മുടെ ആധ്യാത്മികതയെക്കുറി ച്ച്ചുള്ള മനസ്സിന്റെ കിനാവുകളെയും ബിംബങ്ങളെയുംസങ്കല്പ്പധാരണകളെയും ഈഗോയെയും ത്രിപ്തിപ്പെടുത്തില്ല.അതുകൊണ്ടാണ് അത് എവിടെയും അവഗണിക്കപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും
ബ്രഹ്മചാരി എന്നതിനർത്ഥം ബ്രഹ്മത്തിൽ ചരിക്കുക എന്നുതന്നെയാണ്.ബ്രഹ്മത്തെ പ്രാപിക്കാൻ ചരിക്കുക എന്നും പറഞ്ഞു കാണുന്നു .ലയിംഗികത ഉപബോധമനസ്സിലും വാസനകളിലും ആഴത്തിൽ വേരോടിയിട്ടുണ്ട്.അതാണ് വാസനകളിലെ ഏറ്റവും വലിയ കെട്ട് .കാരണം സെക്സിൽ എല്ലാ ഇദ്രിയങ്ങളും മനസ്സും അഴിഞ്ഞാടുന്നുണ്ട് .ബോധത്തോടെ,ധ്യാനാത്മകമായി സെക്സിൽ ഏർപ്പെട്ടുകൊണ്ട് അതിനെ അതിവര്ത്തിക്കുംപോൾ ബ്രഹ്മചര്യം സംഭവിക്കുകയാണ് ചെയ്യുക .ലയിമ്ഗികൊര്ജം നേരെ മുകളിലേക്ക് അതിശക്തിയായി സഹസ്രാരത്തിലേക്ക് ഇടിച്ചു കയറാൻ തുടങ്ങുന്നു.അത് ബ്രഹ്മപ്രാപ്തിയിലേക്ക് നയിക്കുന്നു.അപ്പോൾ ഉള്ളിലെ ആണും പെണ്ണും സംഭോഗത്തിൽ ഏർപ്പെടുകയും സദാ ആനന്ദം ഉണ്ടാവുകയും ചെയ്യുന്നു.അപ്പോൾ പുറത്തുള്ള പെണ്ണ് വേണ്ടാതാകുന്നു .കാരണം അത് ഈശ്വരനായി മാറിക്കഴിഞ്ഞു.അതിനാൽ ആണ് ബ്രഹ്മചര്യത്തിൽ ലൈംഗികത പ്രധാനമാകുന്നത്."യോഗം" എന്ന വാക്ക് കൊണ്ടുള്ള ഉദ്ദേശം ഇതാണ്.തന്ത്ര പറയുന്നതും അതുതന്നെയാണ്.
നാം ഒരു വീടിനുവേണ്ടി 10 വര്ഷം അലഞ്ഞപ്പോൾ നാം ഇല്ലാത്ത ഭാവികാലത്തിൽ ജീവിക്കുകയായിരുന്നു ...അത് യതാർത്യമാകുന്ന ദിവസം ആനന്ദം ഉണ്ടാകുവാൻ കാരണം അപ്പോൾ നാമും നമ്മുടെ വീടും വര്ത്തമാനകാലത്തിലാണ് എന്നതിനാലാണ്.വർത്തമാനത്തിൽ നാം സ്വ സ്വരൂപമായ ആനന്ദത്തിൽ വീഴുന്നു.എന്നാൽ രണ്ടാം ദിവസം അയൽവക്കത്തെ ബെൻസ് കാർ നമ്മെ ഭാവിയിലേക്ക് വീണ്ടും വലിച്ചെറിയും .വീട് ഇപ്പോൾ ഭൂതകാലമായി മാറിക്കഴിഞ്ഞു. അപ്പോൾ ബെൻസ് കിട്ടുന്നതുവരെ നാം ദുഖിതനായി തുടരും . ജീവിതം നഷ്ടപ്പെട്ടല്ലോ . ഇപ്പോൾ ആ വീട് ലഭിച്ച ദിവസം നല്ല "സുഖ"മായിരുന്നെന്നു നാം ഓർക്കും .എന്നാൽ ബോധം ബെൻസിന്റെ സങ്കൽപ്പ രൂപത്തിൽ പുറത്തെ നിരാശയിലേക്ക് വിടാതെ ആ വർത്തമാനത്തിൽ ഉറവിടത്തിൽ ഉള്ളിലെ അടിസ്ഥാനത്തിൽ തുടർന്നാൽ ഒരിക്കലും ദുഖമായി മാറാത്ത ആനന്ദത്തിൽ മനുഷ്യനെത്തും .അതുതന്നെയാണ് ധ്യാനം എന്ന് ഋഷിമാരും ബുദ്ധനും പറഞ്ഞുകൊണ്ടിരിക്കുന്ന്നത്.
വാസനകൾക്കാണ് ജീവനുള്ളത് എന്ന അടിസ്ഥാന സത്യം അറിയാൻ കണ്ണുകൾ ഒന്നടച്ച്ചിട്ടു സ്വയം ചോദിക്കുക ."ഞാൻ ഇപ്പോൾ മരിക്കുവാൻ തയാറാണോ ?" അല്ല എന്ന് പറയുന്നവയാണ് വാസനകൾ.വാസനകളുടെ ആകെത്തുകയും അതിൽ ബോധോര്ജവും ചേരുന്നതാണ് ജീവാത്മാവ് .ഈ വാസനകളെ കത്തിച്ചു കളയുമ്പോൾ ബൊധൊർജം അതിൽനിന്നും സ്വതന്ത്രമാവുകയും പരമാത്മബോധത്ത്തിൽ ലയിക്കുകയും ചെയ്യുന്നു.അതാണ് നിർവാണം ..ഇതൊക്കെയാണ് ഉള്ളിലേക്ക് പോകുമ്പോൾ അടിസ്ഥാനമായ ഏവർക്കും അനുഭവിക്കാൻ കഴിയുന്ന ആത്മീയത.
പല സാധകരും പാതയിലെ ഇഗോയുടെ അനന്തമായുള്ള മുഷിഞ്ഞ കാത്തിരിപ്പ് അവസാനിപ്പി ക്കാനായി തനിക്കു ആത്മസാക്ഷാത്കാരം കിട്ടി എന്ന് സ്വയം വിശ്വസിപ്പിച്ചുകൊണ്ട്ഗുരുക്കന്മാരുടെ വാക്കുകളെ അഹംകാരത്തിനൊടു ചേർക്കുകയും സർവാബധത്തിന്റെ പടുകുഴിയിൽ വീഴുകയും പതിവാണ്. അതിന്റെ ഫലമാണ് സുഖത്തെ ആനന്ദമായി തെറ്റായി കാണുന്ന നാട്ടിലെ പല "ഗുരു" വേഷം കെട്ടലുകളും.ഇതിനായി അവർ സ്ഥിരമായി തെറ്റിധാരണയോടെ തെരഞ്ഞെടുക്കുന്ന വാക്കുകൾ " അഹം ബ്രഹ്മാസ്മി,...തത്വമസി ".ഉപനിഷത്ത്. "നിങ്ങൾ അന്വേഷിക്കുന്നതുതന്നെയാണ് നിങ്ങൾ"-സെൻ ."നിങ്ങൾ നിങ്ങളായിക്കൊണ്ട് സ്വാഭാവികമായി ,സഹജതയിൽ വർത്തിക്കുക ,നിങ്ങൾ ഒരു ബുദ്ധനായിക്കഴിഞ്ഞു ".ഓഷോ."ഇതുപോലുള്ള വാക്കുകൾ ഏറെ ഗുണകരവും അതേസമയം അപകടകരവും ആണ്.ശരിയായ ആഴത്തിൽ മനസ്സിലാക്കിയില്ലെങ്കിൽ അവയിലെ "ഞാൻ" എന്നത് തെറ്റിധരിക്കപ്പെട്ടെക്കാം .ആ "ഞാൻ " എന്നത് നമ്മുടെ ഉള്ളിൽ ആദ്യം കാണുന്ന വ്യക്തിത്വത്തിനോട് ചേരുമ്പോൾ അത് വീണ്ടുംമനസ്സിലൂടെ പുറത്തേക്ക് പോവുകയുംദ്വൈതത്തിന്റെ താരതമ്യം തുടങ്ങുകയും അഹംകാരവും കർമ്മബന്ധവും ഭ്രാന്തും ഫലം ആയിവരികയും ചെയ്യും ...ആ "ഞാൻ " സ്വന്തം വ്യക്തിത്വത്തെ ഉപേക്ഷിച്ചു ധ്യാനത്തിലൂടെ പിന്നെയും ആഴത്തിലേക്ക് പോകുമ്പോൾ അറിയുന്ന അവബോധത്തിൽ ചെന്ന് പറ്റിപ്പിടിക്കുംപോൾ അദ്വൈതത്തിന്റെ അന്തർ -ബാഹ്യ ബോധ --"യോഗവും"-- സംഭവിക്കുകയും ചെയ്യുന്നു .അയാൾ അപ്പോൾ ശരിയായ സാക്ഷാത്കാരം നേടുന്നു.കാരണം അയാൾ ചോദ്യങ്ങളുടെ ലോകത്തുനിന്നും രക്ഷപെടുകയും സ്വയം ജ്ഞാന പ്രകാശരൂപമായ ഒരു ഉത്തരമായി മാറുകയും ചെയ്യുന്നു.
ഉപാസന പൂര്ണമായും സാധകന്റെ തീരുമാനപ്രകരാമാനു സംഭവിക്കുന്നത്.കാരണം ഊർജം ഒന്നേയുള്ളൂ.അതിനെ സത്വികമാക്കണോ താമസികമാക്കണോ എന്നത് സാധകന്റെ താത്പര്യമാണ്.
കാരണം കുളാർന്നവതന്ത്രത്ത്തിൽ ഒരേ ശ്രീചക്രത്തെ ഉപയോഗിച്ചാണ് ശാന്തി കർമ്മങ്ങളും ക്രൂര കർമ്മങ്ങളും ചെയ്യ്യുന്നത്.
"ശാന്തികെ മാനവ : സൗമ്യാ:ഭൂയിഷ്ട്ടെ ന്ദ്വമ്രുതാക്ഷര
സ്വാഹാന്താ സ്വുര്വിയത് പ്രായാസ്ചാഗ്നെയാ : ക്രൂരകർമ്മസു .42
ഫട് ച പുഷ്ടഔ വഷട് വശ്യെ ഹുംഫാട് ചയവത് മാരണേ
സ്തംഭനെ ച നമ : പ്രോക്തം സ്വാഹാ ശാന്തിക പൌഷ്ടികെ. 43 ".കുളാർന്നവ തന്ത്രം :-കാമ്യകർമ്മ കഥനം .
"ശാന്തികെ മാനവ : സൗമ്യാ:ഭൂയിഷ്ട്ടെ ന്ദ്വമ്രുതാക്ഷര
സ്വാഹാന്താ സ്വുര്വിയത് പ്രായാസ്ചാഗ്നെയാ : ക്രൂരകർമ്മസു .42
ഫട് ച പുഷ്ടഔ വഷട് വശ്യെ ഹുംഫാട് ചയവത് മാരണേ
സ്തംഭനെ ച നമ : പ്രോക്തം സ്വാഹാ ശാന്തിക പൌഷ്ടികെ. 43 ".കുളാർന്നവ തന്ത്രം :-കാമ്യകർമ്മ കഥനം .
മന്ത്രത്തിൽ വ്യത്യാസം ഉണ്ടാകും.സത്വ കർമ്മങ്ങളിൽ ചന്ദ്ര,അമൃത തത്വങ്ങൾ ഉണ്ടാകും(സ്വാഹാ ).ക്രൂരകർമ്മങ്ങളിൽ ആഗ്നെയമാന്ത്രങ്ങളും ഉപയോഗിക്കുന്നു.വശീകരണത്തിൽ "വഷട് " ,മാരണത്തിൽ "ഹുംഫട്ട് " .സ്തംഭനം "നമ:" ..etc
ലോകത്തിലെ ആത്മീയപാതകളിൽ ഏറ്റവും പൌരാണികവും ഫലപ്രദവുമായ രണ്ടു ആത്മസാക്ഷാത്കാര പാതകളാണ് അഷ്ടാംഗയോഗവും തന്ത്രയും .ഇവക്കുരണ്ടും ചില ഗുണങ്ങളും ചില ദോഷങ്ങളും ഉണ്ട് .യോഗ യുദ്ധത്തിന്റെ പാതയാണ്.തന്റെ വികാരവിചാരങ്ങളെ കീഴടക്കുവാൻ അവയോടു യുദ്ധം ചെയ്യുന്ന സാധകൻ അവിടെ കഠിനമായ പരിശ്രമങ്ങളോടെ വിജയിക്കുന്നു.അത് കൂടുതൽ പൗരുഷ മാർഗമാകുന്നു . അവിടെ റിസ്ക്കുകൾ തുലോം കുറവാണ് .അതുകൊണ്ടുതന്നെ വിജയിക്കുന്നവരുടെ എണ്ണം കുറവും കാലതാമസം കൂടുതലായേക്കാം .എന്നാൽ തന്ത്ര സഹജതയുടെ മാർഗമാണ് .അത് സ്ത്രൈണമാണ്.വേഗത്തിലുള്ളതാണ് .അതുകൊണ്ടുതന്നെ സ്തീകളേ പൊലെ അപകടത്തിൽ ചാടുവാനും എളുപ്പമാണ്.വഴിതെറ്റാനാണ് എളുപ്പം .ശീലങ്ങൾ മൂലം,മനുഷ്യന് മനുഷ്യന് വഴി തെറ്റാതിരിക്കുവാൻ ബുദ്ധിമുട്ടാണ്.അങ്ങനെ വഴിതെറ്റുന്നവർ അനവധിയാണ്.അതിനാൽ അഷ്ടാംഗയോഗയിലും ആഘോരികളുമായുള്ള അടുത്ത ബന്ധങ്ങളിലൂടെ കാശ്മീരി ശൈവതാന്ത്രീക മാര്ഗങ്ങളിലുംഎല്ലാം അസാധാരണ പ്രാവീണ്യം ഉണ്ടായിരുന്ന,സർവജ്ഞപീടം കയറിയ ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികൾ ഇരു പാതകളിലെയും ഗുണകരമായ അംശങ്ങൾ മാത്രം എടുത്തുകൊണ്ടു ഇവയെ അതിവിദഗ്ദ്ധമായി സംമ്മേളിപ്പിക്കുകയുണ്ടായി.അതോടെ ഒരുവനിൽ യോഗം സംഭവിക്കുവാൻ വേണ്ട സാഹചര്യങ്ങൾ വേഗത്തിൽ സൃഷ്ടിക്കപ്പെടാൻ കഴിയുന്ന "തന്ത്രയോഗ" എന്ന ഒരു നവീനമായ ഒരു മാർഗം സൃഷ്ടിക്കപ്പെടുക ഉണ്ടായി.അത് ഒരേസമയം പൌരാണികവും അതേസമയം ആധുനികവുമാകുന്നു.അപ്പോൾ ബോധിധർമ്മനും ബുദ്ധനും സൂഫികളും കൃഷ്ണനും എല്ലാം പറയുന്ന സുവർണ്ണ മധ്യമമാർഗം അവിടെ പ്രായോഗികമായി പുനർ സൃഷ്ടിക്കപ്പെട്ടു.അതിലൂടെ നിരവധി സാധകർ ആത്മസാക്ഷാത്കാരം നേടി ബ്രഹ്മപദം പൂകി സമാധിയായിട്ടുണ്ട്.ചില രഹ്സ്യമാർഗങ്ങളിലൂടെയാണ് ഇന്നും അത് കയ്മാറി വരുന്നത് .ഭൌതികലോകജീവിതത്തൊഡൊപ്പം മുന്നോട്ടുകൊണ്ടുപോകാൻ കഴിവുള്ള ലളിതമായ,സ്വന്തം കൊമൻസെൻസിനെ അവഗണിക്കാതെ,അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പൂർണമായും ഒഴിവാക്കിയ , തികച്ചും ശാസ്ത്രീയമായ ഒരു വീക്ഷണമാണ് തന്ത്രയോഗയുടെത്. ലളിതമായി വേഗത്തിൽ മുന്നേറാൻ കഴിയുന്ന ഒരുപാതയാണ് തന്ത്രയോഗ.അഷ്ടാംഗയോഗത്തിലെ എട്ട് അംഗങ്ങളോടൊപ്പം തന്ത്രത്തിലെ വാമാചാരങ്ങളും പഞ്ചമകാരങ്ങളിലെ ആദ്യത്തെ മൂന്നെണ്ണം ഒഴിവാക്കി (മദ്യം ,മാംസം, മത്സ്യം ) ബാക്കി ഉള്ളവയെ(മുദ്ര, മൈഥുനം ) ഫലപ്രദമായി അഷ്ടാംഗയോഗ സാധനകളിലൂടെ ബോധപരമായ പക്വതയിലെത്തിയ വേണ്ടവർക്ക് ,വേണ്ടപ്പോൾ മാത്രം നിർദെശിക്കപ്പെടുകയാണ് ചെയ്യുക. അല്ലെങ്കിൽ അവ അപകടങ്ങൾ സൃഷ്ടിച്ചേക്കാം .അപ്പോൾ അത് കൃത്യമായ മധ്യമമാർഗത്തിൽ വരുന്നു .ബോധപരമായ വിസ്ഫോടനവും അനന്തആനന്ദലബ്ധിയും ആത്മസാക്ഷാത്കാരവും പ്രായോഗികമായി അനുഭവിക്കുവാൻ വേണ്ടി മുന്നോട്ടു വരുന്നവർക്കുള്ളതാണ് ഈ പാത . തന്ത്രയോഗയുടെത് അറിവിന്റെ കൂട്ടിവയ്ക്കലുകളെ അംഗീകരിക്കാത്ത ഒരു പാതയാണ് .ഇതിൽ സിദ്ധികളല്ല ആത്മസാക്ഷാത്കാരം മാത്രമാണ് ലക്‌ഷ്യം .സിദ്ധികൾ സ്വാഭാവികമായി ഉണ്ടാകുമെങ്കിലും സാധകർ പാതയിലെ തടസങ്ങളായികണ്ട് അവയെ അവഗണിക്കുന്നു.താന്ത്രീക പരമായ സാധനകളിലൂടെ ഒരുവൻ അനുഭവങ്ങളിലേക്ക് ഫലപ്രദമായി നേരിട്ടിറങ്ങി വരുന്നു. തന്ത്രയോഗയിൽ യോഗ സുരക്ഷിതത്വത്തിനെയും തന്ത്ര സഹജമായി എളുപത്തിലുള്ള മാറ്റത്തെ നൽകുകയും ഒരു സാധകനിൽ കുണ്ടലിനിയുടെ ഉണർച്ചയും ഊർധ്വഗതിയും "യോഗം"സംഭവിക്കാനുള്ള സാഹചര്യം വേഗത്തിൽ സ്രിഷ്ടിക്കുകയും ചെയ്യുന്നു.
ഏറെ വേഗത്തിൽ ഫലംതരുന്ന താന്ത്രീക പദ്ധതിയുടെ ഗുണം പറയുന്ന ആചാര്യൻ അതിന്റെ ദോഷവും പറയുന്നു.അനുഭവത്തിനു പ്രാധാന്യം നൽകുന്ന ഗുരുക്കന്മാർ ഇല്ലാതെ ഇതിലെക്കിറങ്ങുമ്പോൾ ഉള്ള കുഴപ്പങ്ങളെ കുളാർന്നവ തന്ത്രത്തിൽ ഇങ്ങനെ വ്യക്തമാക്കുന്നു.
പേയം മദ്യം ഖാദ്യം സമാലോക്യ പ്രിയാ മുഖം ...
............................................................ഭുക്തിമുക്തിദം ."
കുളാർന്നവ തന്ത്രം :-കുല മാഹാത്മ്യ കഥനം.
പ്രിയതമയുടെ മുഖം കണ്ടുകൊണ്ടു മദ്യം കുടിച്ചുകൊണ്ട് ,മാംസം ഭക്ഷിച്ച്കൊണ്ട് ജപിക്കുമ്പോൾ പരമപദം നേടുന്നു.ഈ കുല ദർശനം ഗുരുകൃപ കൊണ്ടുമാത്രമേ ആണ്‍ കഴിയു.നിന്റെ ഭക്തന്മാർ മാത്രമേ ഭുക്തിയും മുക്തിയും നൽകുന്ന ഈ കുലദർശനത്തെ അറിയുന്നുള്ളൂ ..മറ്റാരുമില്ല.
"മദ്യപാനേന മനുജോ യദി .........................പാമര:"
കേവലം മദ്യപാനംകൊണ്ട് ഒരുവന് സിദ്ധി നെടാമെങ്കിൽ അതിൽ മുഴുകിയ എല്ലാ പാപികളും സിദ്ധി നേടണ്ടെ "ശക്തി
സംഭൊഗമാതരേണ .........................സ്ത്രീനിഷെവണാത് ".
കേവലം സ്ത്രീസംഭൊഗം കൊണ്ട് മോക്ഷം ലഭിക്കുമെങ്കിൽ ഈ ലോകത്തിൽ സ്ത്രീസെവ നടത്തുന്ന എല്ലാ ജന്തുക്കൾക്കും മോക്ഷം ലഭിക്കേണ്ടതാണ് .
"അന്യഥാ കൌളികെ ധ്ർമ്മെ ................പണ്ഡിത മാനിന ".
ദെവീ, കൗലിക ധർമത്തിന്റെ അതി രഹസ്യമായ ആചാര പദ്ധതി ഞാൻ വിവരിച്ചു പറഞ്ഞിട്ടുണ്ട് .അതുചെയ്യാതെ മറ്റോരുതരത്ത്തിൽ പെരുമാറുന്ന പണ്ടിതമ്മന്യന്മാർ മണ്ടന്മാരാണ്.
"കൃപാണ ധാരാഗമാത് വ്യാഖ്ര കണ്..........................കുലവർത്തനം "..
കുളമാർഗത്തിലൂടെ ചരിക്കുന്നത് ,വാള്മുനയിലൂടെ നടക്കുന്നതിലും കടുവയുടെ കഴുത്തിൽ ചെന്ന് പിടിക്കുന്നതിലും വിഷപാമ്പിനെ കഴുത്തിലിട്ട് നടക്കുന്നതിനെക്കാളും ഒക്കെ കഠിനമാണ് .
"ദർശനെഷു ച സർവേഷു ...........................സംശയ "
മറ്റെല്ലാ ദർശനങ്ങളിലും ദീർഖ കാല അഭ്യാസത്താൽ മോക്ഷം ലഭിക്കുമ്പോൾ കൗലദർഷനത്തിൽ അതുടനെ ലഭിക്കുന്നു .സംശയമില്ല.
"യൊഗീ ചേ ന്നെയ്വ ഭൊഗീ ............................... സർവാധികം പ്രിയേ ".
പ്രിയേ ,യോഗിയായ ഒരുവൻ ഭോഗിയാകാറില്ല ഭോഗിയായ ഒരാൾ യോഗജ്ഞാനിയും ആകാറില്ല .എന്നാൽ കുള ദർശനം യോഗവും ഭോഗവും ചേർന്നതാണ് .അതിനാൽ മറ്റെല്ലാ ദർശനങ്ങളേക്കാളും സ്രെഷ്ടവുമായി കണക്കാക്കണം
നവരാത്രിയുടെ സാധനാപരിധിയില്‍ കടന്നുവരുന്ന മറ്റൊരു പ്രധാന ദേവതാ കാഴ്ചപ്പാടാണ് സപ്തമാതൃക്കള്‍. ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, മാഹേന്ദ്രി, ചാമുണ്ഡ എന്നീ സപ്തമാതൃക്കള്‍ ഈ പേരില്‍ സപ്തമാതൃക്കളായി വേദത്തില്‍ കാണുന്നില്ല. ചിലപ്പോള്‍ ലക്ഷ്മിയെക്കൂടി കൂട്ടി അഷ്ടമാതൃക്കളെന്നും പറയാറുണ്ട്. ഭാരതത്തില്‍ നിലനില്ക്കുന്ന ശക്തമായ ശ്രീവിദ്യോപാസന നവരാത്രികളില്‍ ശ്രീചക്രപൂജയായി നടക്കാറുണ്ട്. ശ്രീചക്രമെന്നത് പ്രപഞ്ചംതന്നെയാണ്. പ്രപഞ്ചത്തിന്റെ ശക്തിയും സ്രഷ്ടാവായ സദാശിവനും ഒരുമിച്ചിരിക്കുന്ന ബിന്ദുവരെ ഉള്‍ക്കൊള്ളുന്ന അസാധാരണമായ ജ്യാമിതീയരൂപമാണ് ശ്രീചക്രമെന്നു പറയാം. ശ്രീചക്രത്തിലെ ആദ്യ ആവരണത്തില്‍ എട്ട് ശക്തികള്‍ കടന്നുവരുന്നുണ്ട്. അതിലുണ്ട് മേല്‍പറഞ്ഞ ഏഴ് മാതൃക്കളും.
ഋഗ്വേദത്തില്‍ സപ്ത ശിവാസു മാതൃഷു (1-141-2) എന്നൊരു പ്രയോഗമുണ്ട്. ഇതേപോലെ മറ്റൊരിടത്ത് 'സപ്തവാണി' (ഋ. 3-1-6) എന്നും പറയുന്നുണ്ട്. അഗ്‌നനിക്കും ശ്രീചക്രത്തിനും തമ്മില്‍ സാദൃശ്യം ചിന്തിക്കുന്നവരുമുണ്ട്. അഗ്‌നനി മുകളിലേക്ക് കത്തി ഉയരുമ്പോള്‍ അതിന് ഏഴുപാടും നാവുകള്‍ ഉണ്ടാകും. മുകളില്‍ ഒരു ബിന്ദുവും. ഇതേപോലെ ബിന്ദുവും അഗ്‌നനിനാളസമാനമായ കോണുകളും ദളങ്ങളും ശ്രീചക്ര മഹാമേരുവില്‍ കാണാം. അഗ്‌നനിക്ക് ഏഴ് ജിഹ്വകളുണ്ടെന്ന് മുണ്ഡകോപനിഷത്തും പറയുന്നുണ്ട്.
ഋഗ്വേദത്തില്‍ സപ്ത ശിവാസു മാതൃഷു (1-141-2) എന്നൊരു പ്രയോഗമുണ്ട്. ഇതേപോലെ മറ്റൊരിടത്ത് 'സപ്തവാണി' (ഋ. 3-1-6) എന്നും പറയുന്നുണ്ട്. അഗ്‌നനിക്കും ശ്രീചക്രത്തിനും തമ്മില്‍ സാദൃശ്യം ചിന്തിക്കുന്നവരുമുണ്ട്. അഗ്‌നനി മുകളിലേക്ക് കത്തി ഉയരുമ്പോള്‍ അതിന് ഏഴുപാടും നാവുകള്‍ ഉണ്ടാകും. മുകളില്‍ ഒരു ബിന്ദുവും. ഇതേപോലെ ബിന്ദുവും അഗ്‌നനിനാളസമാനമായ കോണുകളും ദളങ്ങളും ശ്രീചക്ര മഹാമേരുവില്‍ കാണാം. അഗ്‌നനിക്ക് ഏഴ് ജിഹ്വകളുണ്ടെന്ന് മുണ്ഡകോപനിഷത്തും പറയുന്നുണ്ട്.
കാളീ കരാളീ ച മനോജ വാ ച
സുലോഹിതാ യാ യ സുധൂമ്രവര്‍ണാ
സ്ഫുലിംഗിനീ വിശ്വരുചീ ച ദേവീ
ലേലായമാനാ ഇതി സപ്ത ജിഹ്വാ (1-2-4)
സുലോഹിതാ യാ യ സുധൂമ്രവര്‍ണാ
സ്ഫുലിംഗിനീ വിശ്വരുചീ ച ദേവീ
ലേലായമാനാ ഇതി സപ്ത ജിഹ്വാ (1-2-4)
കാളി, കരാളീ, മനോജവാ, സുലോഹിതാ, സുധൂമ്രവര്‍ണാ, സ്ഥുലിംഗിനീ, വിശ്വരുചീ എന്നിങ്ങനെ അഗ്‌നനിക്ക് ഏഴ് ജിഹ്വകളുണ്ടെന്ന് ഈ പ്രസ്താവനകൂടി ചൂണ്ടിക്കാട്ടിയാണ് അഗ്‌നനിതന്നെ ശ്രീചക്രമെന്ന കാഴ്ചപ്പാട് ഉണ്ടായിട്ടുള്ളത്. 'ശ്രീവിദ്യ' എന്ന സകല വിദ്യകളുടേയും പരദേവതയുടെ ധ്യാനശ്ലോകങ്ങള്‍ പരിശോധിച്ചാല്‍ അവിടെയെല്ലാം 'അരുണാഭമായ' എന്ന വിശേഷണം കാണാം. 'അരുണാഭം' എന്നത് അഗ്‌നനിയുടെ നിറമാണല്ലോ. അപ്പോള്‍ അഗ്‌നനിയുടെ രൂപം ശ്രീചക്രമഹാമേരുവിന് കല്പിക്കുകയും സപ്തമാതൃക്കള്‍ സപ്തജിഹ്വകളാണെന്നു കരുതുകയും അരുണാഭമായ രൂപഭാവമുള്ളവള്‍ ശ്രീവിദ്യയെന്നുമുള്ള കാഴ്ചപ്പാടുകള്‍ കടന്നുവരുമ്പോള്‍ നവരാത്രിയില്‍ പ്രതിദിനം ചെയ്യുന്ന ശ്രീ ചക്രോപാസന അഗ്‌നനിയജനത്തിന്റെ മറ്റൊരു രൂപംതന്നെ. ശ്രീചക്രത്തിലെ ഒമ്പത് ആവരണങ്ങള്‍ക്കും ഓരോ ദിവസവും പരിവാരദേവതകള്‍ക്കടക്കം പൂജ ചെയ്യുന്ന പദ്ധതി നവരാത്രി കാലത്ത് ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി മുത്തുസ്വാമി ദീക്ഷിതരുടെ നവാവരണകീര്‍ത്തനങ്ങള്‍ ഓരോ ദിവസമായി ആലപിച്ചിരുന്നു.
ശ്രീചക്ര ലേഖനവിധി ( ശ്രീചക്രം എങ്ങനെ നിര്മ്മിയ്ക്കാം )
നൂറു യജ്ഞങ്ങള് ചെയ്താല് ഒരാള്ക്ക് കിട്ടുന്ന ഫലം ഭക്തിയോടുകൂടി ഒരുതവണ ലോകമാതാവായ പരദേവതയുടെ ശ്രീചക്രത്തെ ദര്ശിച്ചാല് കിട്ടുമെന്നാണ് പുരാണാഭിപ്രായം. ശ്രീചക്രത്തില് സകല ദേവതാചൈതന്യവും സകലയന്ത്രങ്ങളും അന്തര്ഭവിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. യന്ത്രങ്ങളുടെ അഥവാ ചക്രങ്ങളുടെ രാജാവായും ശ്രീചക്രം അറിയപ്പെടുന്നു.
ആദ്യം തന്നെ കിഴക്കോട്ടു തിരിഞ്ഞിരുന്ന് കിഴക്കുപടിഞ്ഞാറായി 96 അംഗുലം* (നാലു കോല്) നീളത്തില് ഒരു രേഖ വരയ്ക്കുക. ഇത് ശ്രീചക്രത്തിന്റെ ഉടനീളമുള്ള വ്യാസമാണെന്നു കരുതണം. അതിന്റെ രണ്ടറ്റത്തും നന്നാലംഗുലങ്ങളെക്കൊണ്ട് ഭൂപുരത്തിന്നും, വൃത്തത്തിന്നും രേഖകള് വരയ്ക്കുക. അതായത് രണ്ടംഗുലങ്ങളെക്കൊണ്ട് ഭൂപുരത്രയവും, രണ്ടംഗുലങ്ങളെക്കൊണ്ട് വൃത്തത്രയവും വരയ്ക്കണമെന്നര്ത്ഥം. (കിഴക്കുപടിഞ്ഞാറുള്ള രേഖാ മദ്ധ്യത്തില്നിന്നു 46 അംഗുലം നീളമുള്ള ചരടുകൊണ്ടു ആദ്യത്തെ വൃത്തം വരച്ച്, ക്രമത്താലെ വൃത്തത്രയമുണ്ടാക്കണം) പിന്നെ 9 അംഗുലംകൊണ്ടു ഷോഡശദളവും, 11 അംഗുലംകൊണ്ടു അഷ്ടദളവും ഉണ്ടാക്കണം (മദ്ധ്യത്തില്നിന്നു 35 അംഗുലം നീളമുള്ള ചരടുകൊണ്ട് ഷോഡശദളത്തിന്നുള്ള വൃത്തവും, 24 അംഗുലംകൊണ്ടു അഷ്ടദളത്തിനുള്ള വൃത്തവും വരച്ച് ദളങ്ങള് ഉണ്ടാക്കണമെന്നര്ത്ഥം). ആ വൃത്തത്തിനകത്ത് കോണുകള് വരയ്ക്കേണ്ടവിധം താഴെക്കൊടുത്തിരിക്കുന്നു.
വ്യാസേ "ദേ,വി" കൃതേ, ത, ത്ത, മ, ല, ല, വി, ഗ, തേ
ചാ, ഷ, ഭാഗേ, "ഝ" സൂത്രാന്
കൃത്വാ "പു,രീ,ദ,ളാ", ന്തേ ഗ, വ, വ, ല, മുഭയോ
"ര്വ്വാ, ത" യോ "സ്തോയ" ഭാഗാന്
"ധന്യാം" ശാ "ന്മേ" പ്രവൃജ്യ ഗ്രഥയതു വരുണാ-
ശാദി സൂത്രദ്വയാനി
പ്രാക്"പോ,തം" "രേ, ധി" "ഗാ,നം" "വി,ദി: "മ,ഥ," "ധു,ഗിനം"
"ദി,വ്യ" "സൂ.നും" ചി, രം" പ്രാക്
ചാ, ഷ, ഭാഗേ, "ഝ" സൂത്രാന്
കൃത്വാ "പു,രീ,ദ,ളാ", ന്തേ ഗ, വ, വ, ല, മുഭയോ
"ര്വ്വാ, ത" യോ "സ്തോയ" ഭാഗാന്
"ധന്യാം" ശാ "ന്മേ" പ്രവൃജ്യ ഗ്രഥയതു വരുണാ-
ശാദി സൂത്രദ്വയാനി
പ്രാക്"പോ,തം" "രേ, ധി" "ഗാ,നം" "വി,ദി: "മ,ഥ," "ധു,ഗിനം"
"ദി,വ്യ" "സൂ.നും" ചി, രം" പ്രാക്
വൃത്തത്തിനകത്ത് ബാക്കിയുള്ള രേഖയെ 48 (ദേവി) ആക്കി അംശിക്കുക. അപ്പോള് ഓരോ അംശവും ഓരോ അംഗുലം വീതം വരും. പിന്നെ പടിഞ്ഞാറു നിന്ന് 6(ത) 6(ത്ത) 5(മ) 3(ല) 3(ല) 4(വി) 3(ഗ) 6(തെ) 6(ചാ) 6(ഷ) അംശങ്ങള് വീതം വെച്ച് തെക്കുവടക്കു 9(ഝ) വരയ്ക്കണം.
[ആദ്യം വരച്ചു പഠിയ്ക്കാന് തുടങ്ങുമ്പോള് നല്ല കണക്കൊന്നും നോക്കേണ്ടതില്ല. ഉദാഹരണത്തിനു കിഴക്കുപടിഞ്ഞാറ് ഒരു രേഖ വരച്ച്, ഡിവൈഡര്കൊണ്ട് 5 മി.മീ=1 അംശം എന്നു കണക്കാക്കി, ആ രേഖയെ 48 ആക്കി ഭാഗിക്കുക; 24 അംശമെടുത്ത് വൃത്തം വരയ്ക്കുക. പിന്നെ ശ്ലോകത്തില് പറഞ്ഞപ്രകാരമുള്ള അംശം വെച്ച് തെക്കുവടക്കു 9 രേഖകളും വരയ്ക്കണം. ഈ അംശമെടുക്കുന്നത് 5 മി.മീ തന്നെ വേണമെന്നില്ല. വരയ്ക്കാനുദ്ദേശിക്കുന്ന കടലാസില് 48 അംശം ഒതുങ്ങത്തക്കവണ്ണമുള്ള ഒരു കണക്കാവണമെന്നേയുള്ളു].
ഇനി രേഖാഗ്രങ്ങളെ (ഇരു പുറങ്ങളെ) മായ്ക്കാനാണു പറയുന്നത്. പടിഞ്ഞാറുനിന്നു ഒന്നും (പൂ), ഒമ്പതും (ള) രേഖാഗ്രങ്ങളെ വൃത്തരേഖയില് നിന്നു മുമ്മൂന്നംശം (ഗ, ല) വീതവും; രണ്ടും (രീ), എട്ടും (ദ) രേഖാഗ്രങ്ങളെ നന്നാലംശം (വ, വ) വീതവും; നാലും (വാ), ആറും (ത) രേഖാഗ്രങ്ങളെ പതിനാറംശം (തോയ) വീതവും, അഞ്ചാമത്തെ (മെ) രേഖാഗ്രത്തെ പത്തൊമ്പതംശം (ധന്യ) വീതവും മായ്ച്ചുകളയുക.
ഇനി ഈ രേഖാഗ്രങ്ങളെ മറ്റു രേഖകളുമായി യോജിപ്പിച്ച് കോണുകളുണ്ടാക്കുന്ന വിധത്തെ പറയുന്നു. പടിഞ്ഞാറുനിന്നു കിഴക്കോട്ടു ആദ്യത്തെ (പോ) രേഖയുടെ രണ്ടറ്റത്തു നിന്നും ആറാം (തം) രേഖയുടെ മദ്ധ്യത്തിലേയ്ക്കു വരച്ചു യോജിപ്പിക്കുക. ഇതുപോലെ രണ്ടാമത്തെ (രോ) രേഖാഗ്രങ്ങളെ ഒമ്പതാമത്തെ (ധി) രേഖയുടെ മദ്ധ്യത്തിലേയ്ക്കും മൂന്നാമത്തെ (ഗാ) രേഖാഗ്രങ്ങളെ വൃത്തരേഖയിലേയ്ക്കും (നം) അതായത് വൃത്തത്തിന്റെ കിഴക്കേ അറ്റത്തും, നാലമത്തെ (വി) രേഖാഗ്രങ്ങളെ എട്ടാമത്തെ (ദി) രേഖയുടെ മദ്ധ്യത്തിലെയ്ക്കും, അഞ്ചാമത്തെ (മ) രേഖാഗ്രങ്ങളെ ഏഴാമത്തെ (ഥ) രേഖയുടെ മദ്ധ്യത്തിലേയ്ക്കും വരച്ചു യോജിപ്പിക്കുക.
ഇനി കിഴക്കു നിന്നു പടിഞ്ഞാറോട്ടു യോജിപ്പിയ്ക്കേണ്ടതായ ക്രമം: ഒമ്പതാമത്തെ (ധു) രേഖയുടെ രണ്ടറ്റങ്ങളേയും, മൂന്നാം (ഗിനം) രേഖയുടെ മദ്ധ്യത്തിലേയ്ക്കും, എട്ടാമത്തെ (ദി) രേഖയുടെ ഇരു പുറങ്ങളേയും ഒന്നാം (വ്യ) രേഖയുടെ മദ്ധ്യത്തിലേയ്ക്കും, ഏഴാമത്തെ (സൂ) രേഖയുടെ അഗ്രങ്ങളെ വൃത്തരേഖ (നും) യിലേയ്ക്കും (അതായത് വൃത്തത്തിന്റെ പടിഞ്ഞാറെ അറ്റത്തേയ്ക്കും) ആറാമത്തെ (ചി) രേഖയുടെ രണ്ടറ്റങ്ങളേയും രണ്ടാമത്തെ (രം) രേഖയുടെ മദ്ധ്യത്തിലേയ്ക്കും വരച്ചു യോജിപ്പിക്കണം. കിഴക്കുപടിഞ്ഞാറായി വരച്ച മദ്ധ്യരേഖയെ മായ്ച്ചു കളയുകയും വേണം. വൃത്ത മദ്ധ്യത്തിലെ കോണുകളുണ്ടാകുന്നത് ഇങ്ങനെയാകുന്നു.
ഇങ്ങിനെ വരച്ചാലുണ്ടാകുന്ന ശ്രീ ചക്രത്തിന്റെ സാമാന്യമായ സ്വരൂപം താഴെപ്പറയും വിധം ആകുന്നു.
ബിന്ദു, ത്രികോണ, വസുകോണ, ദശാരയുഗ്മം,
മന്വശ്ര, നാഗദള, ഷോഡശ, കര്ണ്ണികാരം
വൃത്തത്രയം ച, ധരണീവലയത്രയം ച
ശ്രീചക്ര മേതദുഭിതം പരദേവതായാഃ
മന്വശ്ര, നാഗദള, ഷോഡശ, കര്ണ്ണികാരം
വൃത്തത്രയം ച, ധരണീവലയത്രയം ച
ശ്രീചക്ര മേതദുഭിതം പരദേവതായാഃ
മദ്ധ്യത്തില് ബിന്ദുവും, അതിനു പുറമേ ത്രികോണവും, അതിനു ചുറ്റുമായി എട്ടു കോണുകളും, അതിനും പുറമേ ചുറ്റുമായി പത്തുകോണുകളും, വീണ്ടും, പത്തുകോണുകളും, അതിനും പുറമേ ചുറ്റുമായി പതിനാലു കോണുകളും, വൃത്തത്തിനു പുറത്ത് അഷ്ടദളവും, പിന്നെ ഷോഡശദളവും, അതിന്നു പുറമേ വൃത്തത്രയവും, ഭൂപുരത്രയവും വരും. ഇങ്ങിനെയാണ് ലോകമാതാവായ പരദേവതയുടെ ശ്രീചക്ര സ്വരൂപം നിര്മ്മിക്കുന്നത്.
ത്രിപുരോപനിഷത്ത്, ശ്രീകൃഷ്ണചിന്താമണി, ലളിതോപാഖ്യാനം മുതലായ ഗ്രന്ഥങ്ങളില് ശ്രീചക്ര ലേഖനവിധി സവിസ്തരം പ്രതിപാദിച്ചുകാണാം. ശ്രീചക്രം തന്ത്ര ശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഒരു യന്ത്രമായാണ് കരുതപ്പെടുന്നത്. തത്വശാസ്ത്രപരമായി അത് പ്രപഞ്ചത്തിന്റെ ഉല്പ്പത്തി മുതല്ക്കുള്ള വികാസപരിണാമങ്ങളുടെ ശക്തമായ പ്രതീകമാണ്. വിധിപ്രകാരം പത്മമിട്ടു പൂജിക്കുന്നതിനുള്ള പ്രമാണത്തെയാണു ഇവിടെ ഉദ്ധരിച്ചിട്ടുള്ളത്. ശ്രീചക്രം വരച്ചു പരിചയമില്ലാത്തവര്ക്കും അതിന്റെ സ്വഭാവം മനസ്സിലാക്കാനും ഇതുപകരിക്കും. നിത്യപൂജയ്ക്ക് സ്വര്ണ്ണം, വെള്ളി, പഞ്ചലോഹം മുതലായ തകിടുകളില് വരയ്ക്കുകയാണ് പതിവ്. അതിനു ഇത്രയും വലുതായാല് (96 അംഗുലം) പ്രയാസമായതുകൊണ്ട്, സാധാരണ ആവശ്യത്തിനു ചെറിയ തോതില് തച്ചു ശാസ്ത്രമനുസരിച്ചുള്ള നല്ല കൈക്കണക്കില് വരയ്ക്കേണ്ടതാകുന്നു.
* 1 അംഗുലം=രണ്ടു വിരലിട
Contact for Classes .
Contact for Classes .
School of Sreeckackrayoga, Tantrayoga
SENCE
SENCE
(Society of Enlightenment and Consciousness Empower)
Thapovan
Kandiyoor
Tatharambalam p.o.
Mavelikara
Alappy dist.
Kerala
India pin - 690103
Cont. + 91 9544431919, +91 9947721010
senceworld@gmail.com
Like-


